വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യോശുവയുടെ പുസ്‌തകം

അധ്യായങ്ങള്‍

ഉള്ളടക്കം

  • 1

    • യഹോവ യോശുവയെ ധൈര്യപ്പെടുത്തുന്നു (1-9)

      • നിയമം മന്ദസ്വരത്തിൽ വായിക്കുക (8)

    • യോർദാൻ കടക്കാനുള്ള തയ്യാറെടുപ്പുകൾ (10-18)

  • 2

    • യോശുവ രണ്ടു ചാരന്മാരെ യരീഹൊയിലേക്ക്‌ അയയ്‌ക്കുന്നു (1-3)

    • രാഹാബ്‌ ചാരന്മാരെ ഒളിപ്പിക്കുന്നു (4-7)

    • രാഹാബിനു വാക്കു കൊടുക്കുന്നു (8-21എ)

      • അടയാളമായി കടുഞ്ചുവപ്പുചരട്‌ (18)

    • ചാരന്മാർ യോശുവയുടെ അടുത്ത്‌ തിരിച്ചെത്തുന്നു (21ബി-24)

  • 3

    • ഇസ്രായേല്യർ യോർദാൻ കടക്കുന്നു (1-17)

  • 4

    • സ്‌മാരകമായി കല്ലുകൾ സ്ഥാപിക്കുന്നു (1-24)

  • 5

    • ഗിൽഗാലിൽവെച്ചുള്ള പരിച്ഛേദന (1-9)

    • പെസഹ ആചരിക്കുന്നു; മന്ന നിന്നുപോകുന്നു (10-12)

    • യഹോവയുടെ സൈന്യത്തിന്റെ പ്രഭു (13-15)

  • 6

    • യരീഹൊയുടെ മതിൽ നിലംപൊത്തുന്നു (1-21)

    • രാഹാബിനെയും കുടുംബത്തെയും ജീവനോടെ വെച്ചു (22-27)

  • 7

    • ഹായിയിൽ ഇസ്രായേൽ പരാജയപ്പെടുന്നു (1-5)

    • യോശുവയുടെ പ്രാർഥന (6-9)

    • പാപമാണ്‌ ഇസ്രായേലിന്റെ പരാജയകാരണം (10-15)

    • ആഖാൻ പിടിയിലാകുന്നു, അയാളെ കല്ലെറിഞ്ഞ്‌ കൊല്ലുന്നു (16-26)

  • 8

    • ഹായിയെ ആക്രമിക്കാൻ യോശുവ യോദ്ധാക്കളെ പതിയിരുത്തുന്നു (1-13)

    • ഹായി കീഴടക്കുന്നു (14-29)

    • ഏബാൽ പർവതത്തിൽവെച്ച്‌ നിയമം വായിക്കുന്നു (30-35)

  • 9

    • ബുദ്ധിയുള്ള ഗിബെയോന്യർ സമാധാനത്തിലാകാൻ ശ്രമിക്കുന്നു (1-15)

    • ഗിബെയോന്യരുടെ തന്ത്രം വെളിച്ചത്താകുന്നു (16-21)

    • ഗിബെയോന്യർ വിറകു ശേഖരിക്കുകയും വെള്ളം കോരുകയും വേണം (22-27)

  • 10

    • ഇസ്രായേല്യർ ഗിബെയോന്യരെ സഹായിക്കുന്നു (1-7)

    • യഹോവ ഇസ്രായേല്യർക്കുവേണ്ടി പോരാടുന്നു (8-15)

      • തോറ്റോടുന്ന ശത്രുക്കളുടെ മേൽ ആലിപ്പഴം വർഷിക്കുന്നു (11)

      • സൂര്യൻ നിശ്ചലമായി നിൽക്കുന്നു (12-14)

    • ആക്രമിക്കാൻ വന്ന അഞ്ചു രാജാക്കന്മാരെ കൊല്ലുന്നു (16-28)

    • തെക്കുള്ള നഗരങ്ങൾ കീഴടക്കുന്നു (29-43)

  • 11

    • വടക്കുള്ള നഗരങ്ങൾ കീഴടക്കുന്നു (1-15)

    • യോശുവ നടത്തിയ യുദ്ധങ്ങളുടെ ചുരുക്കം (16-23)

  • 12

    • യോർദാനു കിഴക്ക്‌ രാജാക്കന്മാരെ തോൽപ്പിക്കുന്നു (1-6)

    • യോർദാനു പടിഞ്ഞാറ്‌ രാജാക്കന്മാരെ തോൽപ്പിക്കുന്നു (7-24)

  • 13

    • ഇനിയും കൈവശമാക്കാനുള്ള പ്രദേശങ്ങൾ (1-7)

    • യോർദാനു കിഴക്കുള്ള ദേശം വിഭാഗിക്കുന്നു (8-14)

    • രൂബേന്റെ അവകാശം (15-23)

    • ഗാദിന്റെ അവകാശം (24-28)

    • മനശ്ശെക്കു കിഴക്ക്‌ കിട്ടിയ അവകാശം (29-32)

    • ലേവ്യരുടെ അവകാശം യഹോവ (33)

  • 14

    • യോർദാനു പടിഞ്ഞാറുള്ള ദേശം വിഭാഗിക്കുന്നു (1-5)

    • കാലേബിനു ഹെബ്രോൻ അവകാശമായി കിട്ടുന്നു (6-15)

  • 15

    • യഹൂദയുടെ അവകാശം (1-12)

    • കാലേബിന്റെ മകൾക്ക്‌ ഒരു നിലം കിട്ടുന്നു (13-19)

    • യഹൂദയിലെ നഗരങ്ങൾ (20-63)

  • 16

    • യോസേഫിന്റെ വംശജരുടെ അവകാശം (1-4)

    • എഫ്രയീമിന്റെ അവകാശം (5-10)

  • 17

    • മനശ്ശെക്കു പടിഞ്ഞാറ്‌ കിട്ടിയ അവകാശം (1-13)

    • യോസേഫിന്റെ വംശജർക്കു കൂടുതൽ സ്ഥലം (14-18)

  • 18

    • ശീലോയിൽവെച്ച്‌ ബാക്കി സ്ഥലം ഭാഗിച്ചുകൊടുക്കുന്നു (1-10)

    • ബന്യാമീന്റെ അവകാശം (11-28)

  • 19

    • ശിമെയോന്റെ അവകാശം (1-9)

    • സെബുലൂന്റെ അവകാശം (10-16)

    • യിസ്സാഖാരിന്റെ അവകാശം (17-23)

    • ആശേരിന്റെ അവകാശം (24-31)

    • നഫ്‌താലിയുടെ അവകാശം (32-39)

    • ദാനിന്റെ അവകാശം (40-48)

    • യോശുവയുടെ അവകാശം (49-51)

  • 20

    • അഭയനഗരങ്ങൾ (1-9)

  • 21

    • ലേവ്യർക്കുള്ള നഗരങ്ങൾ (1-42)

      • അഹരോന്റെ വംശജർക്ക്‌ (9-19)

      • ശേഷിച്ച കൊഹാത്യർക്ക്‌ (20-26)

      • ഗർശോന്യർക്ക്‌ (27-33)

      • മെരാര്യർക്ക്‌ (34-40)

    • യഹോവയുടെ വാഗ്‌ദാനങ്ങൾ നിറവേറി (43-45)

  • 22

    • കിഴക്കുള്ള ഗോത്രങ്ങൾ സ്വദേശത്തേക്കു മടങ്ങുന്നു (1-8)

    • യോർദാനു സമീപം യാഗപീഠം പണിതു (9-12)

    • യാഗപീഠം പണിതതിന്റെ കാരണം (13-29)

    • പ്രശ്‌നം പരിഹരിച്ചു (30-34)

  • 23

    • ഇസ്രായേലിലെ നേതാക്കളോടുള്ള യോശുവയുടെ യാത്രാമൊഴി (1-16)

      • യഹോവയുടെ ഒരു വാക്കുപോലും നിറവേറാതിരുന്നിട്ടില്ല (14)

  • 24

    • യോശുവ ഇസ്രായേലിന്റെ ചരിത്രം വിവരിക്കുന്നു (1-13)

    • യഹോവയെ സേവിക്കാൻ ഉദ്‌ബോധിപ്പിക്കുന്നു (14-24)

      • “ഞാനും എന്റെ കുടുംബവും യഹോവയെ സേവിക്കും” (15)

    • യോശുവ ജനവുമായി ചെയ്‌ത ഉടമ്പടി (25-28)

    • യോശുവ മരിക്കുന്നു; അടക്കം ചെയ്യുന്നു (29-31)

    • യോസേഫിന്റെ അസ്ഥികൾ ശെഖേമിൽ അടക്കം ചെയ്യുന്നു (32)

    • എലെയാസർ മരിക്കുന്നു; അടക്കം ചെയ്യുന്നു (33)