വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ന്യായാധിപന്മാരുടെ പുസ്‌തകം

അധ്യായങ്ങള്‍

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21

ഉള്ളടക്കം

  • 1

    • യഹൂദയും ശിമെയോനും കീഴടക്കിയ പ്രദേശങ്ങൾ (1-20)

    • യബൂസ്യർ യരുശലേമിൽത്തന്നെ താമസിക്കുന്നു (21)

    • യോസേഫ്‌ ബഥേൽ കൈവശമാക്കുന്നു (22-26)

    • കനാന്യരെ മുഴുവൻ നീക്കിക്കളയുന്നില്ല (27-36)

  • 2

    • യഹോവയുടെ ദൂതൻ മുന്നറിയിപ്പു നൽകുന്നു (1-5)

    • യോശുവ മരിക്കുന്നു (6-10)

    • ഇസ്രായേല്യരെ രക്ഷിക്കാൻ ന്യായാധിപന്മാരെ എഴുന്നേൽപ്പിക്കുന്നു (11-23)

  • 3

    • യഹോവ ഇസ്രായേല്യരെ പരീക്ഷിക്കുന്നു (1-6)

    • ഒത്‌നീയേൽ—ആദ്യത്തെ ന്യായാധിപൻ (7-11)

    • ന്യായാധിപനായ ഏഹൂദ്‌, തടിയനായ എഗ്ലോൻ രാജാവിനെ കൊല്ലുന്നു (12-30)

    • ന്യായാധിപനായ ശംഗർ (31)

  • 4

    • കനാൻരാജാവായ യാബീൻ ഇസ്രായേല്യരെ അടിച്ചമർത്തുന്നു (1-3)

    • പ്രവാചികയായ ദബോരയും ന്യായാധിപനായ ബാരാക്കും (4-16)

    • സൈന്യാധിപനായ സീസെരയെ യായേൽ കൊല്ലുന്നു (17-24)

  • 5

    • ദബോരയുടെയും ബാരാക്കിന്റെയും വിജയഗീതം (1-31)

      • നക്ഷത്രങ്ങൾ സീസെരയ്‌ക്കെതിരെ പോരാടുന്നു (20)

      • കീശോൻ ജലപ്രവാഹത്തിന്റെ കുത്തൊഴുക്ക്‌ (21)

      • യഹോവയെ സ്‌നേഹിക്കുന്നവർ സൂര്യനെപ്പോലെ (31)

  • 6

    • മിദ്യാൻ ഇസ്രായേലിനെ അടിച്ചമർത്തുന്നു (1-10)

    • ന്യായാധിപനായ ഗിദെയോനെ പിന്തുണയ്‌ക്കുമെന്നു ദൈവദൂതൻ ഉറപ്പു നൽകുന്നു (11-24)

    • ഗിദെയോൻ ബാലിന്റെ യാഗപീഠം ഇടിച്ചുകളയുന്നു (25-32)

    • യഹോവയുടെ ആത്മാവ്‌ ഗിദെയോന്റെ മേൽ വരുന്നു (33-35)

    • കമ്പിളികൊണ്ടുള്ള പരീക്ഷണം (36-40)

  • 7

    • ഗിദെയോനും 300 പടയാളികളും (1-8)

    • ഗിദെയോന്റെ സൈന്യം മിദ്യാനെ തോൽപ്പിക്കുന്നു (9-25)

      • “യഹോവയുടെയും ഗിദെയോന്റെയും വാൾ!” (20)

      • മിദ്യാന്യപാളയത്തിൽ ആശയക്കുഴപ്പം (21, 22)

  • 8

    • എഫ്രയീമ്യർ ഗിദെയോനോടു വാദിക്കുന്നു (1-3)

    • മിദ്യാന്യരാജാക്കന്മാരെ പിന്തുടർന്ന്‌ കൊല്ലുന്നു (4-21)

    • ഗിദെയോൻ രാജാവാകാൻ വിസമ്മതിക്കുന്നു (22-27)

    • ഗിദെയോന്റെ ജീവിതം ചുരുക്കത്തിൽ (28-35)

  • 9

    • അബീമേലെക്ക്‌ ശെഖേമിൽ രാജാവാകുന്നു (1-6)

    • യോഥാമിന്റെ ദൃഷ്ടാന്തകഥ (7-21)

    • അബീമേലെക്കിന്റെ ക്രൂരഭരണം (22-33)

    • അബീമേലെക്ക്‌ ശെഖേമിനെ ആക്രമിക്കുന്നു (34-49)

    • ഒരു സ്‌ത്രീ അബീമേലെക്കിനെ പരിക്കേൽപ്പിക്കുന്നു; അബീമേലെക്ക്‌ മരിക്കുന്നു (50-57)

  • 10

    • ന്യായാധിപന്മാരായ തോലയും യായീരും (1-5)

    • ഇസ്രായേൽ ധിക്കാരം കാട്ടുന്നു, മാനസാന്തരപ്പെടുന്നു (6-16)

    • അമ്മോന്യർ ഇസ്രായേല്യർക്കെതിരെ പാളയമടിക്കുന്നു (17, 18)

  • 11

    • ന്യായാധിപനായ യിഫ്‌താഹിനെ ആട്ടിയോടിച്ചു; പിന്നീട്‌ തലവനാക്കി (1-11)

    • യിഫ്‌താഹ്‌ അമ്മോന്യരോടു വാദിക്കുന്നു (12-28)

    • യിഫ്‌താഹിന്റെ മകളും നേർച്ചയും (29-40)

      • മകൾ ഏകാകിയായി ജീവിക്കുന്നു (38-40)

  • 12

    • എഫ്രയീമ്യരുമായുള്ള പോരാട്ടം (1-7)

      • ഷിബ്ബോലെത്ത്‌ പരീക്ഷണം (6)

    • ന്യായാധിപന്മാരായ ഇബ്‌സാൻ, ഏലോൻ, അബ്ദോൻ (8-15)

  • 13

    • മനോഹയുടെയും ഭാര്യയുടെയും മുന്നിൽ ദൈവദൂതൻ പ്രത്യക്ഷപ്പെടുന്നു (1-23)

    • ശിംശോന്റെ ജനനം (24, 25)

  • 14

    • ന്യായാധിപനായ ശിംശോൻ ഫെലിസ്‌ത്യയുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു (1-4)

    • യഹോവയുടെ ആത്മാവിന്റെ സഹായത്താൽ ശിംശോൻ സിംഹത്തെ കൊല്ലുന്നു (5-9)

    • വിവാഹദിവസം ശിംശോൻ പറഞ്ഞ കടങ്കഥ (10-19)

    • ശിംശോന്റെ ഭാര്യയെ മറ്റൊരാൾക്കു കൊടുക്കുന്നു (20)

  • 15

    • ശിംശോൻ ഫെലിസ്‌ത്യരോടു പ്രതികാരം ചെയ്യുന്നു (1-20)

  • 16

    • ശിംശോൻ ഗസ്സയിൽ (1-3)

    • ശിംശോനും ദലീലയും (4-22)

    • ശിംശോന്റെ പ്രതികാരം, മരണം (23-31)

  • 17

    • മീഖയുടെ വിഗ്രഹങ്ങളും പുരോഹിതനും (1-13)

  • 18

    • ദാന്യർ താമസസ്ഥലം അന്വേഷിക്കുന്നു (1-31)

      • മീഖയുടെ വിഗ്രഹങ്ങളെയും പുരോഹിതനെയും കൊണ്ടുപോകുന്നു (14-20)

      • ലയീശിനെ കീഴടക്കി ദാൻ എന്നു പേരിടുന്നു (27-29)

      • ദാനിൽ വിഗ്രഹാരാധന (30, 31)

  • 19

    • ഗിബെയയിൽ ബന്യാമീന്യരുടെ ലൈംഗികകുറ്റകൃത്യം (1-30)

  • 20

    • ബന്യാമീന്യർക്കെതിരെയുള്ള യുദ്ധം (1-48)

  • 21

    • ബന്യാമീൻഗോത്രം ഇല്ലാതാകുന്നില്ല (1-25)