വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

1 ശമുവേൽ എന്ന പുസ്‌തകം

അധ്യായങ്ങള്‍

ഉള്ളടക്കം

  • 1

    • എൽക്കാനയും ഭാര്യമാരും (1-8)

    • മക്കളില്ലാത്ത ഹന്ന മകനുണ്ടാകാൻ പ്രാർഥിക്കുന്നു (9-18)

    • ശമുവേൽ ജനിക്കുന്നു; യഹോവയ്‌ക്കു സമർപ്പിക്കുന്നു (19-28)

  • 2

    • ഹന്നയുടെ പ്രാർഥന (1-11)

    • ഏലിയുടെ രണ്ട്‌ ആൺമക്കളുടെ പാപങ്ങൾ (12-26)

    • യഹോവ ഏലിയുടെ ഭവനത്തെ ന്യായം വിധിക്കുന്നു (27-36)

  • 3

    • ശമുവേൽ ഒരു പ്രവാചകനായി നിയമിതനാകുന്നു (1-21)

  • 4

    • ഫെലിസ്‌ത്യർ പെട്ടകം പിടിച്ചെടുക്കുന്നു (1-11)

    • ഏലിയും ആൺമക്കളും മരിക്കുന്നു (12-22)

  • 5

    • പെട്ടകം ഫെലിസ്‌ത്യരുടെ ദേശത്ത്‌ (1-12)

      • ദാഗോൻ അപമാനിക്കപ്പെടുന്നു (1-5)

      • ഫെലിസ്‌ത്യരെ ശിക്ഷിക്കുന്നു (6-12)

  • 6

    • ഫെലിസ്‌ത്യർ ഇസ്രായേല്യർക്കു പെട്ടകം തിരിച്ചുകൊടുക്കുന്നു (1-21)

  • 7

    • പെട്ടകം കിര്യത്ത്‌-യയാരീമിൽ (1)

    • ‘യഹോവയെ മാത്രം സേവിക്കാൻ’ ശമുവേൽ പ്രോത്സാഹിപ്പിക്കുന്നു (2-6)

    • മിസ്‌പയിൽ ഇസ്രായേല്യർ വിജയിക്കുന്നു (7-14)

    • ശമുവേൽ ഇസ്രായേലിനു ന്യായപാലനം ചെയ്യുന്നു (15-17)

  • 8

    • ഇസ്രായേല്യർ രാജാവിനെ ആവശ്യപ്പെടുന്നു (1-9)

    • ശമുവേൽ ജനത്തിനു മുന്നറിയിപ്പു കൊടുക്കുന്നു (10-18)

    • രാജാവിനുവേണ്ടിയുള്ള അപേക്ഷ യഹോവ കേൾക്കുന്നു (19-22)

  • 9

    • ശമുവേൽ ശൗലിനെ കണ്ടുമുട്ടുന്നു (1-27)

  • 10

    • ശൗലിനെ രാജാവായി അഭിഷേകം ചെയ്യുന്നു (1-16)

    • ശൗലിനെ ജനങ്ങൾക്കു പരിചയപ്പെടുത്തുന്നു (17-27)

  • 11

    • ശൗൽ അമ്മോന്യരെ കീഴടക്കുന്നു (1-11)

    • ശൗലിന്റെ രാജത്വം വീണ്ടും ഉറപ്പിക്കുന്നു (12-15)

  • 12

    • ശമുവേലിന്റെ വിടവാങ്ങൽപ്രസംഗം (1-25)

      • ‘വ്യർഥകാര്യങ്ങളെ പിന്തുടരരുത്‌’ (21)

      • യഹോവ തന്റെ ജനത്തെ ഉപേക്ഷിക്കില്ല (22)

  • 13

    • ശൗൽ ഒരു സൈന്യം രൂപീകരിക്കുന്നു (1-4)

    • ശൗൽ ധിക്കാരം കാട്ടുന്നു (5-9)

    • ശമുവേൽ ശൗലിനെ ശാസിക്കുന്നു (10-14)

    • ഇസ്രായേല്യർക്ക്‌ ആയുധങ്ങളില്ല (15-23)

  • 14

    • മിക്‌മാശിൽ യോനാഥാന്റെ വീരപരാക്രമം (1-14)

    • ഇസ്രായേലിന്റെ ശത്രുക്കളെ ദൈവം തുരത്തിയോടിക്കുന്നു (15-23)

    • ശൗൽ എടുത്തുചാടി ശപഥം ചെയ്യുന്നു (24-46)

      • ജനം രക്തത്തോടുകൂടെ ഇറച്ചി കഴിക്കുന്നു (32-34)

    • ശൗലിന്റെ യുദ്ധങ്ങൾ; ശൗലിന്റെ കുടുംബം (47-52)

  • 15

    • ആഗാഗിനെ കൊല്ലാതെ ശൗൽ അനുസരണക്കേടു കാണിക്കുന്നു (1-9)

    • ശമുവേൽ ശൗലിനെ ശാസിക്കുന്നു (10-23)

      • ‘അനുസരിക്കുന്നതു ബലിയെക്കാൾ നല്ലത്‌’ (22)

    • ശൗലിനെ രാജസ്ഥാനത്തുനിന്ന്‌ തള്ളിക്കളയുന്നു (24-29)

    • ശമുവേൽ ആഗാഗിനെ കൊല്ലുന്നു (30-35)

  • 16

    • ശമുവേൽ ദാവീദിനെ അടുത്ത രാജാവായി അഭിഷേകം ചെയ്യുന്നു (1-13)

      • “യഹോവയോ ഹൃദയത്തിന്‌ ഉള്ളിലുള്ളതു കാണുന്നു” (7)

    • ദൈവാത്മാവ്‌ ശൗലിനെ വിട്ട്‌ പോകുന്നു (14-17)

    • ദാവീദ്‌ ശൗലിന്റെ കിന്നരംവായനക്കാരനാകുന്നു (18-23)

  • 17

    • ദാവീദ്‌ ഗൊല്യാത്തിനെ തോൽപ്പിക്കുന്നു (1-58)

      • ഗൊല്യാത്ത്‌ ഇസ്രായേല്യരെ വെല്ലുവിളിക്കുന്നു (8-10)

      • ദാവീദ്‌ വെല്ലുവിളി സ്വീകരിക്കുന്നു (32-37)

      • ദാവീദ്‌ യഹോവയുടെ നാമത്തിൽ പോരാടുന്നു (45-47)

  • 18

    • ദാവീദിന്റെയും യോനാഥാന്റെയും സുഹൃദ്‌ബന്ധം (1-4)

    • ദാവീദിന്റെ വിജയങ്ങൾ ശൗലിനെ അസൂയാലുവാക്കുന്നു (5-9)

    • ശൗൽ ദാവീദിനെ കൊല്ലാൻ നോക്കുന്നു (10-19)

    • ശൗലിന്റെ മകൾ മീഖളിനെ ദാവീദ്‌ വിവാഹം കഴിക്കുന്നു (20-30)

  • 19

    • ശൗലിനു ദാവീദിനോടുള്ള വെറുപ്പു കുറയുന്നില്ല (1-13)

    • ദാവീദ്‌ ശൗലിന്റെ കൈയിൽനിന്ന്‌ രക്ഷപ്പെടുന്നു (14-24)

  • 20

    • ദാവീദിനോടുള്ള യോനാഥാന്റെ വിശ്വസ്‌തത (1-42)

  • 21

    • ദാവീദ്‌ നോബിൽവെച്ച്‌ കാഴ്‌ചയപ്പം കഴിക്കുന്നു (1-9)

    • ദാവീദ്‌ ഗത്തിൽവെച്ച്‌ ഭ്രാന്ത്‌ അഭിനയിക്കുന്നു (10-15)

  • 22

    • ദാവീദ്‌ അദുല്ലാമിലും മിസ്‌പെയിലും (1-5)

    • ശൗൽ നോബിലെ പുരോഹിതന്മാരെ കൊല്ലുന്നു (6-19)

    • അബ്യാഥാർ രക്ഷപ്പെടുന്നു (20-23)

  • 23

    • ദാവീദ്‌ കെയിലനിവാസികളെ രക്ഷിക്കുന്നു (1-12)

    • ശൗൽ ദാവീദിനെ പിന്തുടരുന്നു (13-15)

    • യോനാഥാൻ ദാവീദിനെ ബലപ്പെടുത്തുന്നു (16-18)

    • ദാവീദ്‌ ശൗലിൽനിന്ന്‌ തലനാരിഴയ്‌ക്കു രക്ഷപ്പെടുന്നു (19-29)

  • 24

    • ദാവീദ്‌ ശൗലിനെ കൊല്ലുന്നില്ല (1-22)

      • ദാവീദ്‌ യഹോവയുടെ അഭിഷിക്തനെ ആദരിക്കുന്നു (6)

  • 25

    • ശമുവേൽ മരിക്കുന്നു (1)

    • നാബാൽ ദാവീദിന്റെ ആളുകളെ അവഗണിക്കുന്നു (2-13)

    • അബീഗയിൽ ബുദ്ധിപൂർവം പ്രവർത്തിക്കുന്നു (14-35)

      • ‘യഹോവയുടെ പക്കലുള്ള ജീവഭാണ്ഡം’ (29)

    • വിവരംകെട്ട നാബാലിനെ യഹോവ പ്രഹരിക്കുന്നു (36-38)

    • അബീഗയിൽ ദാവീദിന്റെ ഭാര്യയാകുന്നു (39-44)

  • 26

    • ദാവീദ്‌ ശൗലിനെ വീണ്ടും കൊല്ലാതെ വിടുന്നു (1-25)

      • ദാവീദ്‌ യഹോവയുടെ അഭിഷിക്തനെ ആദരിക്കുന്നു (11)

  • 27

    • ഫെലിസ്‌ത്യർ സിക്ലാഗ്‌ ദാവീദിനു കൊടുക്കുന്നു (1-12)

  • 28

    • ശൗൽ ഏൻ-ദോരിൽ, ആത്മാക്കളുടെ ഉപദേശം തേടുന്ന സ്‌ത്രീയെ സന്ദർശിക്കുന്നു (1-25)

  • 29

    • ഫെലിസ്‌ത്യർ ദാവീദിനെ അവിശ്വസിക്കുന്നു (1-11)

  • 30

    • അമാലേക്യർ സിക്ലാഗ്‌ ആക്രമിച്ച്‌ തീക്കിരയാക്കുന്നു (1-6)

      • ദാവീദ്‌ ദൈവത്തിൽനിന്ന്‌ ശക്തിയാർജിക്കുന്നു (6)

    • ദാവീദ്‌ അമാലേക്യരെ തോൽപ്പിക്കുന്നു (7-31)

      • പിടിച്ചുകൊണ്ടുപോയവരെ ദാവീദ്‌ മോചിപ്പിക്കുന്നു (18, 19)

      • കൊള്ളമുതൽ സംബന്ധിച്ച ദാവീദിന്റെ നിയമം (23, 24)

  • 31

    • ശൗലിന്റെയും മൂന്ന്‌ ആൺമക്കളുടെയും മരണം (1-13)