വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

1 രാജാക്കന്മാർ എന്ന പുസ്‌തകം

അധ്യായങ്ങള്‍

ഉള്ളടക്കം

  • 1

    • ദാവീദും അബീശഗും (1-4)

    • അദോനിയയ്‌ക്കു രാജാവാകാൻ ആഗ്രഹം (5-10)

    • നാഥാനും ബത്ത്‌-ശേബയും മുൻകൈയെടുത്ത്‌ പ്രവർത്തിക്കുന്നു (11-27)

    • ശലോമോനെ അഭിഷേകം ചെയ്യാൻ ദാവീദ്‌ കല്‌പിക്കുന്നു (28-40)

    • അദോനിയ പേടിച്ച്‌ യാഗപീഠത്തിന്റെ അടുത്തേക്ക്‌ ഓടിച്ചെല്ലുന്നു (41-53)

  • 2

    • ദാവീദ്‌ ശലോമോനു നിർദേശങ്ങൾ കൊടുക്കുന്നു (1-9)

    • ദാവീദ്‌ മരിക്കുന്നു; ശലോമോൻ രാജാവാകുന്നു (10-12)

    • അദോനിയയുടെ തന്ത്രം സ്വന്തം മരണത്തിനു കാരണമാകുന്നു (13-25)

    • അബ്യാഥാരിനെ നാടുകടത്തുന്നു; യോവാബിനെ കൊല്ലുന്നു (26-35)

    • ശിമെയിയെ കൊല്ലുന്നു (36-46)

  • 3

    • ശലോമോൻ ഫറവോന്റെ മകളെ വിവാഹം കഴിക്കുന്നു (1-3)

    • യഹോവ ശലോമോനു സ്വപ്‌നത്തിൽ പ്രത്യക്ഷനാകുന്നു (4-15)

      • ശലോമോൻ ജ്ഞാനത്തിനായി അപേക്ഷിക്കുന്നു (7-9)

    • ശലോമോൻ രണ്ട്‌ അമ്മമാരുടെ പ്രശ്‌നം പരിഹരിക്കുന്നു (16-28)

  • 4

    • ശലോമോന്റെ ഭരണക്രമീകരണം (1-19)

    • ശലോമോന്റെ ഭരണം ഐശ്വര്യസമൃദ്ധം (20-28)

      • മുന്തിരിവള്ളിയുടെയും അത്തി മരത്തിന്റെയും കീഴിൽ സുരക്ഷിതർ (25)

    • ശലോമോന്റെ ജ്ഞാനം, സുഭാഷിതങ്ങൾ (29-34)

  • 5

    • ഭവനം പണിയാൻ ഹീരാം രാജാവ്‌ നിർമാണസാമഗ്രികൾ കൊടുക്കുന്നു (1-12)

    • ശലോമോൻ നിർബന്ധിതസേവനത്തിനു കൂട്ടിവരുത്തുന്നു (13-18)

  • 6

    • ശലോമോൻ ദേവാലയം പണിയുന്നു (1-38)

      • അകത്തെ മുറി (19-22)

      • കെരൂബുകൾ (23-28)

      • കൊത്തുപണികൾ, വാതിലുകൾ, അകത്തെ മുറ്റം (29-36)

      • ഏതാണ്ട്‌ ഏഴു വർഷംകൊണ്ട്‌ ദേവാലയം പണിയുന്നു (37, 38)

  • 7

    • ശലോമോന്റെ കൊട്ടാരം (1-12)

    • വിദഗ്‌ധനായ ഹീരാം ശലോമോനെ സഹായിക്കുന്നു (13-47)

      • ചെമ്പുകൊണ്ടുള്ള രണ്ടു തൂണുകൾ (15-22)

      • ലോഹംകൊണ്ടുള്ള കടൽ (23-26)

      • പത്ത്‌ ഉന്തുവണ്ടികളും ചെമ്പുപാത്രങ്ങളും (27-39)

    • സ്വർണംകൊണ്ടുള്ള സാധനങ്ങളുടെ പണി തീരുന്നു (48-51)

  • 8

    • പെട്ടകം ദേവാലയത്തിലേക്കു കൊണ്ടുവരുന്നു (1-13)

    • ശലോമോൻ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു (14-21)

    • ദേവാലയം സമർപ്പിച്ചുകൊണ്ട്‌ ശലോമോൻ പ്രാർഥിക്കുന്നു (22-53)

    • ശലോമോൻ ജനങ്ങളെ അനുഗ്രഹിക്കുന്നു (54-61)

    • ബലികളും സമർപ്പണോത്സവവും (62-66)

  • 9

    • യഹോവ വീണ്ടും ശലോമോനു പ്രത്യക്ഷനാകുന്നു (1-9)

    • രാജാവായ ഹീരാമിനു ശലോമോൻ നൽകുന്ന സമ്മാനം (10-14)

    • ശലോമോന്റെ വിവിധപദ്ധതികൾ (15-28)

  • 10

    • ശേബയിലെ രാജ്ഞി ശലോമോനെ സന്ദർശിക്കുന്നു (1-13)

    • അതിസമ്പന്നനായ ശലോമോൻ (14-29)

  • 11

    • ഭാര്യമാർ ശലോമോന്റെ ഹൃദയം വശീകരിക്കുന്നു (1-13)

    • ശലോമോന്റെ എതിരാളികൾ (14-25)

    • യൊരോബെയാമിനു പത്തു ഗോത്രം വാഗ്‌ദാനം ചെയ്യുന്നു (26-40)

    • ശലോമോൻ മരിക്കുന്നു; രഹബെയാം രാജാവാകുന്നു (41-43)

  • 12

    • രഹബെയാം പരുഷമായി മറുപടി പറയുന്നു (1-15)

    • പത്തു ഗോത്രങ്ങൾ വിപ്ലവം ഉണ്ടാക്കുന്നു (16-19)

    • യൊരോബെയാം ഇസ്രായേലിന്റെ രാജാവ്‌ (20)

    • രഹബെയാം ഇസ്രായേലിനോടു യുദ്ധം ചെയ്യരുത്‌ (21-24)

    • യൊരോബെയാം കാളക്കുട്ടിയെ ആരാധിക്കുന്നു (25-33)

  • 13

    • ബഥേലിലെ യാഗപീഠത്തെക്കുറിച്ചുള്ള പ്രവചനം (1-10)

      • യാഗപീഠം പിളർന്നുപോകുന്നു (5)

    • ദൈവപുരുഷൻ അനുസരണക്കേടു കാണിക്കുന്നു (11-34)

  • 14

    • യൊരോബെയാമിന്‌ എതിരെ അഹീയ പ്രവചിക്കുന്നു (1-20)

    • രഹബെയാം യഹൂദ ഭരിക്കുന്നു (21-31)

      • ശീശക്കിന്റെ ആക്രമണം (25, 26)

  • 15

    • അബീയാം യഹൂദയുടെ രാജാവ്‌ (1-8)

    • ആസ യഹൂദയുടെ രാജാവ്‌ (9-24)

    • നാദാബ്‌ ഇസ്രായേലിന്റെ രാജാവ്‌ (25-32)

    • ബയെശ ഇസ്രായേലിന്റെ രാജാവ്‌ (33, 34)

  • 16

    • ബയെശയ്‌ക്കെതിരെയുള്ള യഹോവയുടെ ന്യായവിധി (1-7)

    • ഏലെ ഇസ്രായേലിന്റെ രാജാവ്‌ (8-14)

    • സിമ്രി ഇസ്രായേലിന്റെ രാജാവ്‌ (15-20)

    • ഒമ്രി ഇസ്രായേലിന്റെ രാജാവ്‌ (21-28)

    • ആഹാബ്‌ ഇസ്രായേലിന്റെ രാജാവ്‌ (29-33)

    • ഹീയേൽ യരീഹൊ പുനർനിർമിക്കുന്നു (34)

  • 17

    • വരൾച്ച ഉണ്ടാകുമെന്ന്‌ ഏലിയ മുൻകൂട്ടിപ്പറയുന്നു (1)

    • ഏലിയയ്‌ക്കു മലങ്കാക്കകൾ ഭക്ഷണം കൊടുക്കുന്നു (2-7)

    • ഏലിയ സാരെഫാത്തിലെ വിധവയെ സന്ദർശിക്കുന്നു (8-16)

    • വിധവയുടെ മകൻ മരിക്കുന്നു, ഉയിർപ്പിക്കപ്പെടുന്നു (17-24)

  • 18

    • ഏലിയ ഓബദ്യയെയും ആഹാബിനെയും കാണുന്നു (1-18)

    • കർമേലിൽ ഏലിയ ബാൽപ്രവാചകർക്കെതിരെ (19-40)

      • ‘രണ്ടു പക്ഷത്ത്‌ നിൽക്കരുത്‌’ (21)

    • മൂന്നര വർഷം നീണ്ട വരൾച്ച അവസാനിക്കുന്നു (41-46)

  • 19

    • ഇസബേലിന്റെ ക്രോധം കാരണം ഏലിയ ഓടിരക്ഷപ്പെടുന്നു (1-8)

    • ഹോരേബിൽവെച്ച്‌ യഹോവ ഏലിയയ്‌ക്കു പ്രത്യക്ഷനാകുന്നു (9-14)

    • ഏലിയ ഹസായേലിനെയും യേഹുവിനെയും എലീശയെയും അഭിഷേകം ചെയ്യണം (15-18)

    • ഏലിയയുടെ പിൻഗാമിയായി എലീശയെ തിരഞ്ഞെടുക്കുന്നു (19-21)

  • 20

    • സിറിയ ആഹാബിന്‌ എതിരെ യുദ്ധത്തിനു വരുന്നു (1-12)

    • ആഹാബ്‌ സിറിയയെ തോൽപ്പിക്കുന്നു (13-34)

    • ആഹാബിന്‌ എതിരെ ഒരു പ്രവചനം (35-43)

  • 21

    • ആഹാബ്‌ നാബോത്തിന്റെ മുന്തിരിത്തോട്ടം കൊതിക്കുന്നു (1-4)

    • നാബോത്തിന്റെ മരണം ഇസബേൽ ആസൂത്രണം ചെയ്യുന്നു (5-16)

    • ആഹാബിന്‌ എതിരെ ഏലിയയുടെ സന്ദേശം (17-26)

    • ആഹാബ്‌ സ്വയം താഴ്‌ത്തുന്നു (27-29)

  • 22

    • യഹോശാഫാത്ത്‌ ആഹാബുമായി സഖ്യം ചെയ്യുന്നു (1-12)

    • മീഖായ പരാജയം പ്രവചിക്കുന്നു (13-28)

      • ആഹാബിനെ വിഡ്‌ഢിയാക്കാൻ വഞ്ചനയുടെ ആത്മാവ്‌ (21, 22)

    • ആഹാബ്‌ രാമോത്ത്‌-ഗിലെയാദിൽവെച്ച്‌ കൊല്ലപ്പെടുന്നു (29-40)

    • യഹോശാഫാത്ത്‌ യഹൂദ ഭരിക്കുന്നു (41-50)

    • അഹസ്യ ഇസ്രായേലിന്റെ രാജാവ്‌ (51-53)