വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സുഭാഷിതങ്ങളുടെ പുസ്‌തകം

അധ്യായങ്ങള്‍

ഉള്ളടക്കം

  • 1

    • സുഭാഷിതങ്ങളുടെ ഉദ്ദേശ്യം (1-7)

    • ചീത്ത കൂട്ടുകെട്ടിന്റെ അപകടങ്ങൾ (8-19)

    • യഥാർഥജ്ഞാനം പരസ്യമായി വിളിച്ചുപറയുന്നു (20-33)

  • 2

    • ജ്ഞാനത്തിന്റെ മൂല്യം (1-22)

      • മറഞ്ഞിരിക്കുന്ന നിധി അന്വേഷിക്കുന്നതുപോലെ ജ്ഞാനം തേടുക (4)

      • ചിന്താശേഷി ഒരു സംരക്ഷണം (11)

      • അസാന്മാർഗികത നാശത്തിലേക്കു നയിക്കുന്നു (16-19)

  • 3

    • ജ്ഞാനിയായിരുന്ന്‌ യഹോവയിൽ ആശ്രയിക്കുക (1-12)

      • വിലയേറിയ വസ്‌തുക്കൾ കൊടുത്ത്‌ യഹോവയെ ബഹുമാനിക്കുക (9)

    • ജ്ഞാനം സന്തോഷം തരും (13-18)

    • ജ്ഞാനം സുരക്ഷിതത്വം തരും (19-26)

    • മറ്റുള്ളവരോടുള്ള ശരിയായ പെരുമാറ്റം (27-35)

      • സാധിക്കുമ്പോഴെല്ലാം മറ്റുള്ളവർക്കു നന്മ ചെയ്യുക (27)

  • 4

    • ഒരു അപ്പന്റെ ജ്ഞാനോപദേശം (1-27)

      • ജ്ഞാനം സമ്പാദിക്കുന്നതാണ്‌ ഏറ്റവും പ്രധാനം (7)

      • ദുഷ്ടന്മാരുടെ വഴി ഒഴിവാക്കുക (14, 15)

      • നീതിമാന്മാരുടെ പാത കൂടുതൽ തെളിഞ്ഞുവരുന്നു (18)

      • ‘ഹൃദയം കാത്തുസൂക്ഷിക്കുക’ (23)

  • 5

    • അസാന്മാർഗികളായ സ്‌ത്രീകളെക്കുറിച്ചുള്ള മുന്നറിയിപ്പ്‌ (1-14)

    • നിന്റെ ഭാര്യയോടൊപ്പം ആനന്ദിച്ചുകൊള്ളുക (15-23)

  • 6

    • വായ്‌പയ്‌ക്കു ജാമ്യം നിൽക്കുമ്പോൾ സൂക്ഷിക്കണം (1-5)

    • “മടിയാ, ഉറുമ്പിന്റെ അടുത്തേക്കു ചെല്ലുക” (6-11)

    • ഒന്നിനും കൊള്ളാത്ത ദുഷ്ടമനുഷ്യൻ (12-15)

    • ഏഴു കാര്യങ്ങൾ യഹോവ വെറുക്കുന്നു (16-19)

    • ചീത്ത സ്‌ത്രീക്കെതിരെ ജാഗ്രത പാലിക്കുക (20-35)

  • 7

    • ദൈവത്തിന്റെ കല്‌പനകൾ അനുസരിച്ച്‌ ദീർഘായുസ്സു നേടുക (1-5)

    • അനുഭവജ്ഞാനമില്ലാത്ത ഒരു യുവാവ്‌ വശീകരിക്കപ്പെടുന്നു (6-27)

      • “അറുക്കാൻ കൊണ്ടുപോകുന്ന കാളയെപ്പോലെ” (22)

  • 8

    • ജ്ഞാനത്തിന്റെ ആൾരൂപം സംസാരിക്കുന്നു (1-36)

      • ‘ഞാൻ ദൈവത്തിന്റെ പ്രവൃത്തികളിൽ ഒന്നാമത്തേതായിരുന്നു’ (22)

      • ‘ഒരു വിദഗ്‌ധജോലിക്കാരനായി ദൈവത്തിന്‌ അരികെ ’ (30)

      • ‘മനുഷ്യമക്കളോട്‌ എനിക്കു പ്രിയം തോന്നി’ (31)

  • 9

    • യഥാർഥജ്ഞാനം ക്ഷണിക്കുന്നു (1-12)

      • “ഞാൻ കാരണം നിന്റെ നാളുകളുടെ എണ്ണം വർധിക്കും” (11)

    • വിവരദോഷിയായ സ്‌ത്രീ ക്ഷണിക്കുന്നു (13-18)

      • “മോഷ്ടിക്കുന്ന വെള്ളത്തിനു മധുരമാണ്‌” (17)

  • ശലോമോന്റെ ജ്ഞാനമൊഴികൾ (10:1–24:34)

    • 10

      • ജ്ഞാനിയായ മകൻ അപ്പനു സന്തോഷം നൽകുന്നു (1)

      • ഉത്സാഹമുള്ള കൈകൾ സമ്പത്തു കൊണ്ടുവരും (4)

      • സംസാരം കൂടിപ്പോയാൽ ലംഘനം ഉണ്ടാകും (19)

      • യഹോവയുടെ അനുഗ്രഹമാണു സമ്പന്നനാക്കുന്നത്‌ (22)

      • യഹോവയോടുള്ള ഭയഭക്തി ആയുസ്സു നീട്ടിത്തരുന്നു (27)

    • 11

      • എളിമയുള്ളവർ ജ്ഞാനികളാണ്‌ (2)

      • വിശ്വാസത്യാഗി മറ്റുള്ളവർക്കു നാശം വരുത്തുന്നു (9)

      • “ധാരാളം ഉപദേശകരുള്ളപ്പോൾ വിജയം നേടാനാകുന്നു” (14)

      • ഔദാര്യം കാണിക്കുന്നവനു സമൃദ്ധി ഉണ്ടാകും (25)

      • സമ്പത്തിൽ ആശ്രയിക്കുന്നവൻ വീണുപോകും (28)

    • 12

      • ശാസന വെറുക്കുന്നവൻ ബുദ്ധിഹീനൻ (1)

      • “ചിന്തിക്കാതെ സംസാരിക്കുന്നതു വാളുകൊണ്ട്‌ കുത്തുന്നതുപോലെയാണ്‌” (18)

      • സമാധാനത്തിനായി പ്രവർത്തിക്കുന്നവർ സന്തുഷ്ടർ (20)

      • നുണ പറയുന്ന വായ്‌ യഹോവയ്‌ക്ക്‌ അറപ്പാണ്‌ (22)

      • ഉത്‌കണ്‌ഠ ഹൃദയത്തെ തളർത്തിക്കളയുന്നു (25)

    • 13

      • ഉപദേശം തേടുന്നവർ ജ്ഞാനികൾ (10)

      • പ്രതീക്ഷകൾ നിറവേറാൻ വൈകുമ്പോൾ ഹൃദയം തകരുന്നു (12)

      • വിശ്വസ്‌തനായ ദൂതൻ സുഖപ്പെടുത്തുന്നു (17)

      • ജ്ഞാനികളുടെകൂടെ നടക്കുന്നവൻ ജ്ഞാനിയാകും (20)

      • ശിക്ഷണം സ്‌നേഹത്തിന്റെ അടയാളം (24)

    • 14

      • ഹൃദയത്തിനു മാത്രമേ സ്വന്തം വേദന മനസ്സിലാകൂ (10)

      • ശരിയെന്നു തോന്നുന്ന വഴി മരണത്തിൽ കൊണ്ടെത്തിച്ചേക്കാം (12)

      • അനുഭവജ്ഞാനമില്ലാത്തവൻ കേൾക്കുന്നതെല്ലാം വിശ്വസിക്കുന്നു (15)

      • പണക്കാരന്‌ അനേകം കൂട്ടുകാരുണ്ടായിരിക്കും (20)

      • ശാന്തഹൃദയം ശരീരത്തിനു ജീവനേകുന്നു (30)

    • 15

      • സൗമ്യമായ മറുപടി ഉഗ്രകോപം ശമിപ്പിക്കുന്നു (1)

      • യഹോവയുടെ കണ്ണുകൾ എല്ലായിടത്തുമുണ്ട്‌ (3)

      • നേരുള്ളവന്റെ പ്രാർഥന ദൈവത്തെ സന്തോഷിപ്പിക്കുന്നു (8)

      • കൂടിയാലോചിക്കാത്തപ്പോൾ പദ്ധതികൾ തകരുന്നു (22)

      • മറുപടി പറയുംമുമ്പ്‌ നന്നായി ആലോചിക്കുക (28)

    • 16

      • യഹോവ ഉള്ളിലിരുപ്പു പരിശോധിക്കുന്നു (2)

      • നീ ചെയ്യുന്നതെല്ലാം യഹോവയെ ഭരമേൽപ്പിക്കുക (3)

      • കൃത്യതയുള്ള ത്രാസ്സുകൾ യഹോവയിൽനിന്ന്‌ (11)

      • തകർച്ചയ്‌ക്കു മുമ്പ്‌ അഹങ്കാരം (18)

      • നരച്ച മുടി സൗന്ദര്യകിരീടം (31)

    • 17

      • നന്മയ്‌ക്കു പകരം തിന്മ ചെയ്യരുത്‌ (13)

      • കലഹം തുടങ്ങുംമുമ്പേ അവിടം വിട്ട്‌ പോകുക (14)

      • യഥാർഥസ്‌നേഹിതൻ എല്ലാ കാലത്തും സ്‌നേഹിക്കും (17)

      • “സന്തോഷമുള്ള ഹൃദയം നല്ലൊരു മരുന്നാണ്‌” (22)

      • വകതിരിവുള്ളവൻ വാക്കുകൾ നിയന്ത്രിക്കുന്നു (27)

    • 18

      • സ്വയം ഒറ്റപ്പെടുത്തുന്നവൻ സ്വാർഥനും ബുദ്ധിയില്ലാത്തവനും ആണ്‌ (1)

      • യഹോവയുടെ പേര്‌ ബലമുള്ള ഗോപുരം (10)

      • സമ്പത്തു സംരക്ഷണം തരും എന്നതു പൊള്ളയായ ധാരണ (11)

      • ഇരുകക്ഷികളുടെയും ഭാഗം കേൾക്കുന്നതാണു ബുദ്ധി (17)

      • കൂട്ടുകാരൻ കൂടപ്പിറപ്പിനെക്കാൾ കൂറു കാണിക്കും (24)

    • 19

      • ഉൾക്കാഴ്‌ച കോപം തണുപ്പിക്കുന്നു (11)

      • വഴക്കടിക്കുന്ന ഭാര്യ ചോർച്ചയുള്ള മേൽക്കൂരപോലെ (13)

      • വിവേകമുള്ള ഭാര്യയെ യഹോവ തരുന്നു (14)

      • പ്രതീക്ഷയ്‌ക്കു വകയുള്ളപ്പോൾ കുട്ടിക്കു ശിക്ഷണം കൊടുക്കുക (18)

      • ഉപദേശം ശ്രദ്ധിക്കുന്നതു ജ്ഞാനം (20)

    • 20

      • വീഞ്ഞു പരിഹാസിയാണ്‌ (1)

      • മടിയൻ മഞ്ഞുകാലത്ത്‌ നിലം ഉഴുന്നില്ല (4)

      • മനുഷ്യന്റെ ചിന്തകൾ ആഴമുള്ള വെള്ളം (5)

      • തിടുക്കത്തിൽ നേർച്ച നേരരുത്‌ (25)

      • ചെറുപ്പക്കാരുടെ ശക്തിയാണ്‌ അവരുടെ മഹത്ത്വം (29)

    • 21

      • രാജാവിന്റെ ഹൃദയത്തെ യഹോവ തിരിച്ചുവിടുന്നു (1)

      • ബലിയെക്കാൾ നീതി നല്ലത്‌ (3)

      • അധ്വാനശീലം വിജയത്തിലേക്കു നയിക്കുന്നു (5)

      • എളിയവനെ അവഗണിക്കുന്നവൻ അവഗണിക്കപ്പെടും (13)

      • യഹോവയ്‌ക്കെതിരായി ഒരു ജ്ഞാനവുമില്ല (30)

    • 22

      • സത്‌പേരാണു സമ്പത്തിനെക്കാൾ നല്ലത്‌ (1)

      • ചെറുപ്പത്തിൽ കിട്ടുന്ന പരിശീലനം ജീവിതകാലം മുഴുവൻ ഗുണം ചെയ്യും (6)

      • മടിയൻ പുറത്തുള്ള സിംഹത്തെ പേടിക്കുന്നു (13)

      • ശിക്ഷണം വിഡ്‌ഢിത്തം നീക്കിക്കളയും (15)

      • വിദഗ്‌ധനായ ജോലിക്കാരനു രാജാവിനെ സേവിക്കാനാകും (29)

    • 23

      • വിവേകത്തോടെ മാത്രമേ ഭക്ഷണപാനീയങ്ങൾ സ്വീകരിക്കാവൂ (2)

      • ധനം വാരിക്കൂട്ടാൻ പരക്കംപായരുത്‌ (4)

      • സമ്പത്തു നിന്നിൽനിന്ന്‌ പറന്നകന്നേക്കാം (5)

      • മുഴുക്കുടിയന്മാരുടെ കൂട്ടത്തിൽ കൂടരുത്‌ (20)

      • മദ്യം സർപ്പത്തെപ്പോലെ കൊത്തും (32)

    • 24

      • ദുഷ്ടന്മാരോട്‌ അസൂയ തോന്നരുത്‌ (1)

      • ജ്ഞാനംകൊണ്ട്‌ വീടു പണിയുന്നു (3)

      • നീതിമാൻ വീണാലും എഴുന്നേൽക്കും (16)

      • പ്രതികാരം ചെയ്യരുത്‌ (29)

      • മയക്കം ദാരിദ്ര്യത്തിലേക്കു നയിക്കും (33, 34)

  • ഹിസ്‌കിയ രാജാവിന്റെ ഭൃത്യന്മാർ പകർത്തിയെടുത്ത ശലോമോന്റെ ജ്ഞാനമൊഴികൾ (25:1–29:27)

    • 25

      • രഹസ്യം സൂക്ഷിക്കുക (9)

      • ആലോചിച്ച്‌ പറയുന്ന വാക്ക്‌ (11)

      • മറ്റുള്ളവരുടെ സ്വകാര്യത മാനിക്കുക (17)

      • ശത്രുവിന്റെ തലയിൽ തീക്കനൽ കൂട്ടുക (21, 22)

      • നല്ല വാർത്ത തണുത്ത വെള്ളംപോലെ (25)

    • 26

      • മടിയന്മാരെക്കുറിച്ചുള്ള വിവരണം (13-16)

      • മറ്റുള്ളവരുടെ വഴക്കിൽ തലയിടരുത്‌ (17)

      • മറ്റുള്ളവരെ അസ്വസ്ഥരാക്കുന്ന തമാശകൾ ഒപ്പിക്കരുത്‌ (18, 19)

      • വിറകില്ലെങ്കിൽ തീയുമില്ല (20, 21)

      • പരദൂഷണക്കാരന്റെ വാക്കുകൾ രുചിയുള്ള ആഹാരംപോലെ (22)

    • 27

      • കൂട്ടുകാരന്റെ ശാസന ഗുണം ചെയ്യും (5, 6)

      • മകനേ, എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക (11)

      • ഇരുമ്പ്‌ ഇരുമ്പിനു മൂർച്ച കൂട്ടുന്നു (17)

      • നിന്റെ ആട്ടിൻപറ്റത്തെ നന്നായി അറിയുക (23)

      • സമ്പത്ത്‌ എന്നുമുണ്ടായിരിക്കില്ല (24)

    • 28

      • നിയമം അനുസരിക്കാത്തവന്റെ പ്രാർഥന അറപ്പുണ്ടാക്കുന്നത്‌ (9)

      • തെറ്റുകൾ ഏറ്റുപറയുന്നവനു കരുണ ലഭിക്കും (13)

      • തെറ്റു ചെയ്യാതെ പെട്ടെന്നു പണം ഉണ്ടാക്കാൻ കഴിയില്ല (20)

      • ശാസന മുഖസ്‌തുതിയെക്കാൾ നല്ലത്‌ (23)

      • ഔദാര്യം കാണിക്കുന്നവന്‌ ഒരു കുറവുമുണ്ടാകില്ല (27)

    • 29

      • തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന കുട്ടി നാണക്കേട്‌ ഉണ്ടാക്കും (15)

      • ദിവ്യദർശനമില്ലാത്തപ്പോൾ ജനം തോന്നിയതുപോലെ ജീവിക്കുന്നു (18)

      • കോപിച്ചിരിക്കുന്നവൻ കലഹങ്ങൾ ഊതിക്കത്തിക്കുന്നു (22)

      • താഴ്‌മയുള്ളവൻ മഹത്ത്വം നേടും (23)

      • മനുഷ്യരെ പേടിക്കുന്നത്‌ ഒരു കെണിയാണ്‌ (25)

  • ആഗൂരിന്റെ വാക്കുകൾ (1-33)

  • 30

      • ദാരിദ്ര്യമോ സമ്പത്തോ എനിക്കു തരരുത്‌ (8)

      • ഒരിക്കലും തൃപ്‌തി വരാത്തവ (15, 16)

      • ഒരു അടയാളവും ബാക്കിവെക്കാത്തവ (18, 19)

      • വ്യഭിചാരിയായ സ്‌ത്രീ (20)

      • സഹജജ്ഞാനമുള്ള ജീവികൾ (24)

  • ലമൂവേൽ രാജാവിന്റെ വാക്കുകൾ (1-31)

  • 31

      • കാര്യപ്രാപ്‌തിയുള്ള ഭാര്യയെ ആർക്കു കിട്ടും? (10)

      • ഉത്സാഹവും കഠിനാധ്വാനവും (17)

      • ദയ അവളുടെ നാവിലുണ്ട്‌ (26)

      • ഭർത്താവും മക്കളും അവളെ പ്രശംസിക്കുന്നു (28)

      • അഴകും സൗന്ദര്യവും ക്ഷണികമാണ്‌ (30)