വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആമോസിന്റെ പുസ്‌തകം

അധ്യായങ്ങള്‍

1 2 3 4 5 6 7 8 9

ഉള്ളടക്കം

  • 1

    • ആമോസിന്‌ യഹോവയിൽനിന്ന്‌ സന്ദേശം ലഭിക്കുന്നു (1, 2)

    • ആവർത്തിച്ചുള്ള ധിക്കാരത്തിനു ന്യായവിധി (3-15)

      • സിറിയ (3-5), ഫെലിസ്‌ത്യ (6-8), സോർ (9, 10), ഏദോം (11, 12), അമ്മോൻ (13-15)

  • 2

    • ആവർത്തിച്ചുള്ള ധിക്കാരത്തിനു ന്യായവിധി (1-16)

      • മോവാബ്‌ (1-3), യഹൂദ (4, 5), ഇസ്രായേൽ (6-16)

  • 3

    • ദൈവത്തിന്റെ ന്യായവിധി പ്രഖ്യാപിക്കുന്നു (1-8)

      • താൻ രഹസ്യമാക്കിവെച്ചിരിക്കുന്ന കാര്യങ്ങൾ ദൈവം വെളിപ്പെടുത്തും (7)

    • ശമര്യക്കെതിരെയുള്ള സന്ദേശം (9-15)

  • 4

    • ബാശാനിലെ പശുക്കൾക്കെതിരെയുള്ള സന്ദേശം (1-3)

    • ഇസ്രായേലിന്റെ കപടമായ ആരാധനയെ യഹോവ കളിയാക്കുന്നു (4, 5)

    • ഇസ്രായേൽ ശിക്ഷണം നിരസിക്കുന്നു (6-13)

      • “നിങ്ങളുടെ ദൈവത്തെ നേരിടാൻ ഒരുങ്ങിക്കൊള്ളൂ” (12)

      • “തന്റെ ചിന്തകൾ ദൈവം മനുഷ്യനോടു പറയുന്നു” (13)

  • 5

    • ഇസ്രായേൽ വീണുകിടക്കുന്ന ഒരു കന്യകയെപ്പോലെ (1-3)

    • ദൈവത്തെ അന്വേഷിക്കൂ, ജീവനോടിരിക്കൂ! (4-17)

      • മോശമായതു വെറുത്ത്‌ നല്ലതിനെ സ്‌നേഹിക്കുക (15)

    • യഹോവയുടെ ദിവസം, ഇരുണ്ട ദിവസം (18-27)

      • ഇസ്രായേലിന്റെ ബലികൾ നിരസിക്കുന്നു (22)

  • 6

    • കൂസലില്ലാത്തവരുടെ കാര്യം കഷ്ടം! (1-14)

      • ദന്തനിർമിതമായ കട്ടിലുകൾ; വീഞ്ഞിന്റെ പാനപാത്രങ്ങൾ (4, 6)

  • 7

    • ഇസ്രായേലിന്റെ അന്ത്യത്തെക്കുറിച്ചുള്ള ദിവ്യദർശനങ്ങൾ (1-9)

      • വെട്ടുക്കിളികൾ (1-3), തീ (4-6), തൂക്കുകട്ട (7-9)

    • പ്രവചിക്കുന്നതു നിറുത്താൻ ആമോസിനോട്‌ ആവശ്യപ്പെടുന്നു (10-17)

  • 8

    • ഒരു കൊട്ട വേനൽക്കാലപഴങ്ങളെക്കുറിച്ചുള്ള ദിവ്യദർശനം (1-3)

    • അടിച്ചമർത്തുന്നവരെ കുറ്റം വിധിക്കുന്നു (4-14)

      • ആത്മീയക്ഷാമം (11)

  • 9

    • ദൈവത്തിന്റെ ന്യായവിധികളിൽനിന്ന്‌ രക്ഷപ്പെടാനാകില്ല (1-10)

    • ദാവീദിന്റെ കൂടാരം ഉയർത്തും (11-15)