വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മീഖയുടെ പുസ്‌തകം

അധ്യായങ്ങള്‍

1 2 3 4 5 6 7

ഉള്ളടക്കം

  • 1

    • ശമര്യക്കും യഹൂദയ്‌ക്കും എതിരെയുള്ള ന്യായവിധി (1-16)

      • പാപങ്ങളും ധിക്കാരപ്രവൃത്തികളും കാരണം പ്രശ്‌നങ്ങൾ ഉണ്ടാകുന്നു (5)

  • 2

    • അടിച്ചമർത്തുന്നവരുടെ കാര്യം കഷ്ടം! (1-11)

    • ഇസ്രായേലിനെ ഒരുമിച്ചുചേർക്കുന്നു (12, 13)

      • ദേശത്ത്‌ ആൾക്കൂട്ടത്തിന്റെ ഇരമ്പൽ കേൾക്കും (12)

  • 3

    • നേതാക്കന്മാരെയും പ്രവാചകന്മാരെയും കുറ്റം വിധിക്കുന്നു (1-12)

      • യഹോവയുടെ ആത്മാവ്‌ മീഖയ്‌ക്കു ശക്തി പകരുന്നു (8)

      • പുരോഹിതന്മാർ പണം വാങ്ങി ഉപദേശം നൽകുന്നു (11)

      • യരുശലേം നാശാവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമാകും (12)

  • 4

    • യഹോവയുടെ പർവതം ഉന്നതമാകും (1-5)

      • വാളുകൾ കലപ്പകളാകും (3)

      • ‘നമ്മൾ യഹോവയുടെ നാമത്തിൽ നടക്കും’ (5)

    • പൂർവസ്ഥിതിയിലായ സീയോനെ കൂടുതൽ ശക്തമാക്കും (6-13)

  • 5

    • ഒരു ഭരണാധികാരിയുടെ മഹത്ത്വം ഭൂമിയിൽ എല്ലായിടത്തും എത്തും (1-6)

      • ഭരണാധികാരി ബേത്ത്‌ലെഹെമിൽനിന്ന്‌ വരും (2)

    • യാക്കോബിൽ ശേഷിക്കുന്നവർ മഞ്ഞുപോലെയും സിംഹംപോലെയും ആയിരിക്കും (7-9)

    • ദേശം ശുദ്ധമാകും (10-15)

  • 6

    • ഇസ്രായേലിന്‌ എതിരെയുള്ള ദൈവത്തിന്റെ കേസ്‌ (1-5)

    • യഹോവ എന്താണു പ്രതീക്ഷിക്കുന്നത്‌? (6-8)

      • നീതി, വിശ്വസ്‌തത, എളിമ (8)

    • ഇസ്രായേലിന്റെ തെറ്റും അതിനുള്ള ശിക്ഷയും (9-16)

  • 7

    • ഇസ്രായേലിന്റെ അധഃപതിച്ച അവസ്ഥ (1-6)

      • സ്വന്തം വീട്ടിലുള്ളവർ ശത്രുക്കളാകുന്നു (6)

    • “ഞാൻ ക്ഷമയോടെ കാത്തിരിക്കും” (7)

    • ദൈവജനത്തിന്റെ നിന്ദ നീങ്ങുന്നു (8-13)

    • മീഖ പ്രാർഥിക്കുന്നു, ദൈവത്തെ സ്‌തുതിക്കുന്നു (14-20)

      • യഹോവ ഉത്തരം കൊടുക്കുന്നു (15-17)

      • ‘യഹോവയെപ്പോലെ വേറൊരു ദൈവമുണ്ടോ?’ (18)