വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മലാഖിയുടെ പുസ്‌തകം

അധ്യായങ്ങള്‍

1 2 3 4

ഉള്ളടക്കം

  • 1

    • സ്വന്തം ജനത്തോടുള്ള യഹോവയുടെ സ്‌നേഹം (1-5)

    • പുരോഹിതന്മാർ താണതരം ബലികൾ അർപ്പിക്കുന്നു (6-14)

      • ദൈവത്തിന്റെ പേര്‌ ജനതകളുടെ ഇടയിൽ വലുതായിരിക്കും (11)

  • 2

    • പുരോഹിതന്മാർ ജനത്തെ പഠിപ്പിച്ചില്ല (1-9)

      • പുരോഹിതന്റെ നാവ്‌ ദൈവപരിജ്ഞാനം പകർന്നുകൊടുക്കണം (7)

    • അന്യായമായി വിവാഹമോചനം ചെയ്‌തുകൊണ്ട്‌ ജനം കുറ്റക്കാരായി (10-17)

      • ‘“വിവാഹമോചനം ഞാൻ വെറുക്കുന്നു” എന്ന്‌ യഹോവ പറയുന്നു’ (16)

  • 3

    • തന്റെ ദേവാലയം ശുദ്ധീകരിക്കാൻ കർത്താവ്‌ വരും (1-5)

      • ഉടമ്പടിയുടെ സന്ദേശവാഹകൻ (1)

    • യഹോവയിലേക്കു മടങ്ങിവരാനുള്ള പ്രോത്സാഹനം (6-12)

      • യഹോവ മാറ്റമില്ലാത്തവൻ (6)

      • “എന്റെ അടുത്തേക്കു മടങ്ങിവരൂ; അപ്പോൾ ഞാൻ നിങ്ങളുടെ അടുത്തേക്കും മടങ്ങിവരാം” (7)

      • ‘നിങ്ങളുടെ ദശാംശം മുഴുവൻ കൊണ്ടുവരൂ, യഹോവ നിങ്ങളുടെ മേൽ അനുഗ്രഹം ചൊരിയും’ (10)

    • നീതിമാനും ദുഷ്ടനും (13-18)

      • ദൈവത്തിന്റെ മുന്നിലുള്ള ഒരു ഓർമപ്പുസ്‌തകം (16)

      • നീതിമാനും ദുഷ്ടനും തമ്മിലുള്ള വ്യത്യാസം (18)

  • 4

    • യഹോവയുടെ ദിവസത്തിനു മുമ്പ്‌ ഏലിയ വരും (1-6)

      • “നീതിസൂര്യൻ ഉദിക്കും” (2)