വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ

അധ്യായങ്ങള്‍

ഉള്ളടക്കം

  • 1

    • തെയോഫിലൊസിനെ അഭിസംബോധന ചെയ്യുന്നു (1-5)

    • ഭൂമിയുടെ അറ്റത്തോളം സാക്ഷികൾ (6-8)

    • യേശു സ്വർഗത്തിലേക്കു പോകുന്നു (9-11)

    • ശിഷ്യന്മാർ ഒരുമയോടെ കൂടിവരുന്നു (12-14)

    • യൂദാസിനു പകരം മത്ഥിയാസിനെ തിരഞ്ഞെടുക്കുന്നു (15-26)

  • 2

    • പെന്തിക്കോസ്‌തിൽ പരിശുദ്ധാത്മാവ്‌ പകരുന്നു (1-13)

    • പത്രോസിന്റെ പ്രസംഗം (14-36)

    • ജനക്കൂട്ടം പത്രോസിന്റെ പ്രസംഗത്തോടു പ്രതികരിക്കുന്നു (37-41)

      • 3,000 പേർ സ്‌നാനമേറ്റു (41)

    • ക്രിസ്‌തീയകൂട്ടായ്‌മ (42-47)

  • 3

    • മുടന്തനായ യാചകനെ പത്രോസ്‌ സുഖപ്പെടുത്തുന്നു (1-10)

    • ശലോമോന്റെ മണ്ഡപത്തിൽവെച്ച്‌ പത്രോസ്‌ പ്രസംഗിക്കുന്നു (11-26)

      • “എല്ലാ കാര്യങ്ങളും പൂർവസ്ഥിതിയിലാക്കുന്ന കാലം” (21)

      • മോശയെപ്പോലുള്ള ഒരു പ്രവാചകൻ (22)

  • 4

    • പത്രോസിനെയും യോഹന്നാനെയും അറസ്റ്റു ചെയ്യുന്നു (1-4)

      • വിശ്വാസികളായ പുരുഷന്മാരുടെ എണ്ണം 5,000 ആയി (4)

    • സൻഹെദ്രിനു മുമ്പാകെ വിചാരണ (5-22)

      • “സംസാരിക്കാതിരിക്കാൻ ഞങ്ങൾക്കു കഴിയില്ല” (20)

    • ധൈര്യത്തിനുവേണ്ടിയുള്ള പ്രാർഥന (23-31)

    • ശിഷ്യന്മാർ വസ്‌തുവകകൾ പങ്കിടുന്നു (32-37)

  • 5

    • അനന്യാസും സഫീറയും (1-11)

    • അപ്പോസ്‌തലന്മാർ അനേകം അടയാളങ്ങൾ ചെയ്യുന്നു (12-16)

    • ജയിലിലാകുന്നു, പുറത്തുവരുന്നു (17-21എ)

    • സൻഹെദ്രിനു മുമ്പാകെ വീണ്ടും (21ബി-32)

      • ‘മനുഷ്യരെയല്ല, ദൈവത്തെ അനുസരിക്കുക’ (29)

    • ഗമാലിയേലിന്റെ ഉപദേശം (33-40)

    • വീടുതോറും പ്രസംഗിക്കുന്നു (41, 42)

  • 6

    • സഹായത്തിന്‌ ഏഴു പുരുഷന്മാരെ തിരഞ്ഞെടുക്കുന്നു (1-7)

    • സ്‌തെഫാനൊസ്‌ നിന്ദാവാക്കുകൾ പറഞ്ഞെന്ന്‌ ആരോപിക്കുന്നു (8-15)

  • 7

    • സൻഹെദ്രിനു മുമ്പാകെ സ്‌തെഫാനൊസ്‌ പ്രസംഗിക്കുന്നു (1-53)

      • ഗോത്രപിതാക്കന്മാരുടെ കാലം (2-16)

      • മോശയുടെ നേതൃത്വം; ഇസ്രായേല്യരുടെ വിഗ്രഹാരാധന (17-43)

      • മനുഷ്യനിർമിതമായ ദേവാലയങ്ങളിൽ ദൈവം വസിക്കുന്നില്ല (44-50)

    • സ്‌തെഫാനൊസിനെ കല്ലെറിയുന്നു (54-60)

  • 8

    • പീഡകനായ ശൗൽ (1-3)

    • ശമര്യയിൽ ഫിലിപ്പോസിന്റെ ശുശ്രൂഷ ഫലം കാണുന്നു (4-13)

    • പത്രോസിനെയും യോഹന്നാനെയും ശമര്യയിലേക്ക്‌ അയയ്‌ക്കുന്നു (14-17)

    • പരിശുദ്ധാത്മാവിനെ വിലയ്‌ക്കു വാങ്ങാൻ ശിമോൻ ശ്രമിക്കുന്നു (18-25)

    • എത്യോപ്യക്കാരനായ ഷണ്ഡൻ (26-40)

  • 9

    • ശൗൽ ദമസ്‌കൊസിലേക്കു പോകുമ്പോൾ (1-9)

    • ശൗലിനെ സഹായിക്കാൻ അനന്യാസിനെ അയയ്‌ക്കുന്നു (10-19എ)

    • ദമസ്‌കൊസിൽ ശൗൽ യേശുവിനെക്കുറിച്ച്‌ പ്രസംഗിക്കുന്നു (19ബി-25)

    • ശൗൽ യരുശലേം സന്ദർശിക്കുന്നു (26-31)

    • പത്രോസ്‌ ഐനെയാസിനെ സുഖപ്പെടുത്തുന്നു (32-35)

    • ഉദാരമതിയായ ഡോർക്കസിനെ ഉയിർപ്പിക്കുന്നു (36-43)

  • 10

    • കൊർന്നേല്യൊസിന്‌ ഉണ്ടായ ദിവ്യദർശനം (1-8)

    • ശുദ്ധീകരിച്ച മൃഗങ്ങളെക്കുറിച്ച്‌ പത്രോസിന്‌ ഉണ്ടായ ദിവ്യദർശനം (9-16)

    • പത്രോസ്‌ കൊർന്നേല്യൊസിനെ സന്ദർശിക്കുന്നു (17-33)

    • പത്രോസ്‌ മറ്റു ജനതകളിലുള്ളവരെ സന്തോഷവാർത്ത അറിയിക്കുന്നു (34-43)

      • ‘ദൈവം പക്ഷപാതമുള്ളവനല്ല’ (34, 35)

    • മറ്റു ജനതകളിലുള്ളവർക്കു പരിശുദ്ധാത്മാവ്‌ ലഭിക്കുന്നു; സ്‌നാനമേൽക്കുന്നു (44-48)

  • 11

    • അപ്പോസ്‌തലന്മാരോടു പത്രോസ്‌ കാര്യങ്ങൾ വിവരിക്കുന്നു (1-18)

    • ബർന്നബാസും ശൗലും സിറിയയിലെ അന്ത്യോക്യയിൽ (19-26)

      • ശിഷ്യന്മാരെ ആദ്യമായി ക്രിസ്‌ത്യാനികൾ എന്നു വിളിക്കുന്നു (26)

    • അഗബൊസ്‌ ക്ഷാമത്തെക്കുറിച്ച്‌ പ്രവചിക്കുന്നു (27-30)

  • 12

    • യാക്കോബിനെ കൊല്ലുന്നു; പത്രോസിനെ ജയിലിൽ ഇടുന്നു (1-5)

    • പത്രോസ്‌ അത്ഭുതകരമായി മോചിതനാകുന്നു (6-19)

    • ദൈവദൂതൻ ഹെരോദിനെ പ്രഹരിക്കുന്നു (20-25)

  • 13

    • ബർന്നബാസിനെയും ശൗലിനെയും മിഷനറിമാരായി അയയ്‌ക്കുന്നു (1-3)

    • സൈപ്രസിലെ ശുശ്രൂഷ (4-12)

    • പിസിദ്യയിലെ അന്ത്യോക്യയിൽ പൗലോസ്‌ പ്രസംഗിക്കുന്നു (13-41)

    • ജനതകളിലേക്കു തിരിയാനുള്ള പ്രാവചനികകല്‌പന (42-52)

  • 14

    • ഇക്കോന്യയിൽ വിശ്വാസികൾ വർധിക്കുന്നു, എതിർപ്പും (1-7)

    • ലുസ്‌ത്രയിൽവെച്ച്‌ ദൈവങ്ങളെന്നു തെറ്റിദ്ധരിക്കുന്നു (8-18)

    • കല്ലേറു കൊണ്ടിട്ടും പൗലോസ്‌ രക്ഷപ്പെടുന്നു (19, 20)

    • സഭകളെ ബലപ്പെടുത്തുന്നു (21-23)

    • സിറിയയിലെ അന്ത്യോക്യയിലേക്കു മടങ്ങുന്നു (24-28)

  • 15

    • അന്ത്യോക്യയിൽവെച്ച്‌ പരിച്ഛേദനയെക്കുറിച്ച്‌ വാക്കുതർക്കം (1, 2)

    • പരിച്ഛേദനയെക്കുറിച്ചുള്ള ചോദ്യം യരുശലേമിൽ എത്തിക്കുന്നു (3-5)

    • മൂപ്പന്മാരും അപ്പോസ്‌തലന്മാരും കൂടിവരുന്നു (6-21)

    • ഭരണസംഘത്തിൽനിന്നുള്ള കത്ത്‌ (22-29)

      • രക്തം ഒഴിവാക്കുക (28, 29)

    • കത്തിലൂടെ സഭകളെ പ്രോത്സാഹിപ്പിക്കുന്നു (30-35)

    • പൗലോസും ബർന്നബാസും രണ്ടു വഴിക്ക്‌ (36-41)

  • 16

    • പൗലോസ്‌ തിമൊഥെയൊസിനെ തിരഞ്ഞെടുക്കുന്നു (1-5)

    • മാസിഡോണിയക്കാരനായ ഒരാളെക്കുറിച്ചുള്ള ദിവ്യദർശനം (6-10)

    • ലുദിയ ഫിലിപ്പിയിൽവെച്ച്‌ ക്രിസ്‌ത്യാനിയാകുന്നു (11-15)

    • പൗലോസിനെയും ശീലാസിനെയും ജയിലിലിടുന്നു (16-24)

    • ജയിലധികാരിയും വീട്ടിലുള്ളവരും സ്‌നാനമേൽക്കുന്നു (25-34)

    • പരസ്യമായി മാപ്പു പറയണമെന്നു പൗലോസ്‌ ആവശ്യപ്പെടുന്നു (35-40)

  • 17

    • പൗലോസും ശീലാസും തെസ്സലോനിക്യയിൽ (1-9)

    • പൗലോസും ശീലാസും ബരോവയിൽ (10-15)

    • പൗലോസ്‌ ആതൻസിൽ (16-22എ)

    • അരയോപഗസിൽ പൗലോസ്‌ പ്രസംഗിക്കുന്നു (22ബി-34)

  • 18

    • കൊരിന്തിൽ പൗലോസിന്റെ ശുശ്രൂഷ (1-17)

    • സിറിയയിലെ അന്ത്യോക്യയിൽ മടങ്ങിയെത്തുന്നു (18-22)

    • പൗലോസ്‌ ഗലാത്യയിലേക്കും ഫ്രുഗ്യയിലേക്കും (23)

    • വാക്‌സാമർഥ്യമുള്ള അപ്പൊല്ലോസിനു സഹായം ലഭിക്കുന്നു (24-28)

  • 19

    • പൗലോസ്‌ എഫെസൊസിൽ; ചിലർ വീണ്ടും സ്‌നാനമേൽക്കുന്നു (1-7)

    • പൗലോസിന്റെ പഠിപ്പിക്കൽരീതി (8-10)

    • ഭൂതങ്ങളുടെ പ്രവർത്തനത്തിന്മധ്യേയും വിജയം (11-20)

    • എഫെസൊസിൽ ലഹള (21-41)

  • 20

    • പൗലോസ്‌ മാസിഡോണിയയിലും ഗ്രീസിലും (1-6)

    • ത്രോവാസിൽ യൂത്തിക്കൊസിനെ ഉയിർപ്പിക്കുന്നു (7-12)

    • ത്രോവാസിൽനിന്ന്‌ മിലേത്തൊസിലേക്ക്‌ (13-16)

    • പൗലോസും എഫെസൊസിലെ മൂപ്പന്മാരും തമ്മിലുള്ള കൂടിക്കാഴ്‌ച (17-38)

      • വീടുതോറും പഠിപ്പിക്കുന്നു (20)

      • ‘വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിൽ’ (35)

  • 21

    • യരുശലേമിലേക്കുള്ള യാത്രാമധ്യേ (1-14)

    • യരുശലേമിൽ എത്തിച്ചേരുന്നു (15-19)

    • പൗലോസ്‌ മൂപ്പന്മാരുടെ നിർദേശം അനുസരിക്കുന്നു (20-26)

    • ദേവാലയത്തിൽ ലഹള, പൗലോസിനെ പിടികൂടുന്നു (27-36)

    • ജനത്തോടു സംസാരിക്കാൻ പൗലോസിനെ അനുവദിക്കുന്നു (37-40)

  • 22

    • ജനത്തിന്റെ മുന്നിൽവെച്ച്‌ പൗലോസ്‌ മറുപടി പറയുന്നു (1-21)

    • പൗലോസ്‌ തന്റെ റോമൻ പൗരത്വം ഉപയോഗിക്കുന്നു (22-29)

    • സൻഹെദ്രിൻ കൂടിവരുന്നു (30)

  • 23

    • പൗലോസ്‌ സൻഹെദ്രിനു മുമ്പാകെ സംസാരിക്കുന്നു (1-10)

    • കർത്താവ്‌ പൗലോസിനെ ബലപ്പെടുത്തുന്നു (11)

    • പൗലോസിനെ കൊല്ലാനുള്ള ഗൂഢാലോചന (12-22)

    • പൗലോസിനെ കൈസര്യയിലേക്കു മാറ്റുന്നു (23-35)

  • 24

    • പൗലോസിന്‌ എതിരെയുള്ള ആരോപണങ്ങൾ (1-9)

    • ഫേലിക്‌സിനു മുമ്പാകെ പൗലോസ്‌ മറുപടി പറയുന്നു (10-21)

    • പൗലോസിന്റെ കേസ്‌ രണ്ടു വർഷത്തേക്കു നീട്ടിവെക്കുന്നു (22-27)

  • 25

    • ഫെസ്‌തൊസിനു മുമ്പാകെ പൗലോസിന്റെ വിചാരണ (1-12)

      • “ഞാൻ സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻ ആഗ്രഹിക്കുന്നു!” (11)

    • അഗ്രിപ്പ രാജാവുമായി ഫെസ്‌തൊസ്‌ കൂടിയാലോചിക്കുന്നു (13-22)

    • അഗ്രിപ്പയുടെ മുന്നിൽ (23-27)

  • 26

    • അഗ്രിപ്പയുടെ മുമ്പാകെ പൗലോസ്‌ മറുപടി പറയുന്നു (1-11)

    • തന്റെ പരിവർത്തനത്തെക്കുറിച്ച്‌ പൗലോസ്‌ വിശദീകരിക്കുന്നു (12-23)

    • ഫെസ്‌തൊസിന്റെയും അഗ്രിപ്പയുടെയും പ്രതികരണം (24-32)

  • 27

    • പൗലോസ്‌ റോമിലേക്കു കപ്പൽ കയറുന്നു (1-12)

    • കപ്പൽ കൊടുങ്കാറ്റിൽപ്പെടുന്നു (13-38)

    • കപ്പൽ തകരുന്നു (39-44)

  • 28

    • മാൾട്ടയുടെ തീരത്ത്‌ (1-6)

    • പുബ്ലിയൊസിന്റെ അപ്പനെ സുഖപ്പെടുത്തുന്നു (7-10)

    • റോമിലേക്ക്‌ (11-16)

    • പൗലോസ്‌ റോമിലുള്ള ജൂതന്മാരോടു സംസാരിക്കുന്നു (17-29)

    • പൗലോസ്‌ രണ്ടു വർഷം ധൈര്യത്തോടെ പ്രസംഗിക്കുന്നു (30, 31)