വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൊരിന്തിലുള്ളവർക്ക്‌ എഴുതിയ രണ്ടാമത്തെ കത്ത്‌

അധ്യായങ്ങള്‍

1 2 3 4 5 6 7 8 9 10 11 12 13

ഉള്ളടക്കം

  • 1

    • ആശംസകൾ (1, 2)

    • കഷ്ടതകളിലെല്ലാം ദൈവം ആശ്വസിപ്പിക്കുന്നു (3-11)

    • പൗലോസിന്റെ യാത്രാപരിപാടികളിൽ മാറ്റം (12-24)

  • 2

    • സന്തോഷം പകരാനുള്ള പൗലോസിന്റെ ആഗ്രഹം (1-4)

    • പാപിയോടു ക്ഷമിക്കുന്നു, പാപിയെ പുനഃസ്ഥിതീകരിക്കുന്നു (5-11)

    • പൗലോസ്‌ ത്രോവാസിലും മാസിഡോണിയയിലും (12, 13)

    • ശുശ്രൂഷ—ജയിച്ചുവരുന്നവരുടെ ഒരു ഘോഷയാത്ര (14-17)

      • ദൈവവചനത്തെ കച്ചവടച്ചരക്കാക്കുന്നില്ല (17)

  • 3

    • ശുപാർശക്കത്തുകൾ (1-3)

    • പുതിയ ഉടമ്പടിയുടെ ശുശ്രൂഷകർ (4-6)

    • പുതിയ ഉടമ്പടിയുടെ ശ്രേഷ്‌ഠതേജസ്സ്‌ (7-18)

  • 4

    • സന്തോഷവാർത്തയുടെ വെളിച്ചം (1-6)

      • അവിശ്വാസികളുടെ മനസ്സ്‌ അന്ധമാക്കിയിരിക്കുന്നു (4)

    • മൺപാത്രങ്ങളിലെ അമൂല്യനിധി (7-18)

  • 5

    • സ്വർഗീയകൂടാരം ധരിക്കുന്നു (1-10)

    • അനുരഞ്‌ജനത്തിന്റെ ശുശ്രൂഷ (11-21)

      • ഒരു പുതിയ സൃഷ്ടി (17)

      • ക്രിസ്‌തുവിന്റെ സ്ഥാനപതികൾ (20)

  • 6

    • ദൈവം കാണിച്ച ദയ ദുരുപയോഗം ചെയ്യാനുള്ളതല്ല (1, 2)

    • പൗലോസിന്റെ ശുശ്രൂഷ (3-13)

    • ചേർച്ചയില്ലാത്ത രീതിയിൽ ഒരേ നുകത്തിൻകീഴിൽ വരരുത്‌ (14-18)

  • 7

    • മലിനമാക്കുന്നവയിൽനിന്ന്‌ നമ്മളെത്തന്നെ ശുദ്ധീകരിക്കുക (1)

    • പൗലോസ്‌ കൊരിന്ത്യരെ ഓർത്ത്‌ സന്തോഷിക്കുന്നു (2-4)

    • നല്ലൊരു വാർത്തയുമായി തീത്തോസ്‌ (5-7)

    • ദൈവികമായ ദുഃഖവും പശ്ചാത്താപവും (8-16)

  • 8

    • ജൂതക്രിസ്‌ത്യാനികൾക്കുള്ള സംഭാവന (1-15)

    • തീത്തോസിനെ കൊരിന്തിലേക്ക്‌ അയയ്‌ക്കണം (16-24)

  • 9

    • സംഭാവന കൊടുക്കാൻ പ്രേരിപ്പിക്കുന്നു (1-15)

      • സന്തോഷത്തോടെ കൊടുക്കുന്നവരെ ദൈവം സ്‌നേഹിക്കുന്നു (7)

  • 10

    • പൗലോസ്‌ തന്റെ ശുശ്രൂഷയ്‌ക്കുവേണ്ടി വാദിക്കുന്നു (1-18)

      • ഞങ്ങളുടെ ആയുധങ്ങൾ ജഡികമല്ല (4, 5)

  • 11

    • പൗലോസും അതികേമന്മാരായ അപ്പോസ്‌തലന്മാരും (1-15)

    • അപ്പോസ്‌തലൻ എന്ന നിലയിൽ പൗലോസിന്‌ ഉണ്ടായ കഷ്ടതകൾ (16-33)

  • 12

    • പൗലോസിന്‌ ഉണ്ടായ ദിവ്യദർശനങ്ങൾ (1-7എ)

    • പൗലോസിന്റെ “ജഡത്തിൽ ഒരു മുള്ള്‌” (7ബി-10)

    • അതികേമന്മാരായ അപ്പോസ്‌തലന്മാരെക്കാൾ ഒട്ടും കുറഞ്ഞവനല്ല (11-13)

    • കൊരിന്തുകാരുടെ കാര്യത്തിൽ പൗലോസിനുള്ള താത്‌പര്യം (14-21)

  • 13

    • അവസാനമായി നൽകുന്ന താക്കീതും ഉദ്‌ബോധനവും (1-14)

      • “നിങ്ങൾ വിശ്വാസത്തിൽത്തന്നെയാണോ എന്നു പരിശോധിച്ചുകൊണ്ടിരിക്കണം” (5)

      • വേണ്ട മാറ്റങ്ങൾ വരുത്തുക, ചിന്തകളിൽ യോജിപ്പുള്ളവരായിരിക്കുക (11)