വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അനുബന്ധം

സത്യക്രിസ്‌ത്യാനികൾ ആരാധയിൽ കുരിശ്‌ ഉപയോഗിക്കുയില്ലാത്തത്‌ എന്തുകൊണ്ട്?

സത്യക്രിസ്‌ത്യാനികൾ ആരാധയിൽ കുരിശ്‌ ഉപയോഗിക്കുയില്ലാത്തത്‌ എന്തുകൊണ്ട്?

ദശലക്ഷക്കക്കിന്‌ ആളുകൾ കുരിശിനെ പൂജിക്കുയും ആദരിക്കുയും ചെയ്യുന്നു. “ക്രിസ്‌തുത്തിന്‍റെ പ്രധാന ചിഹ്നം” എന്നാണ്‌ ദി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക കുരിശിനെ വിശേഷിപ്പിക്കുന്നത്‌. എന്നുവരികിലും സത്യക്രിസ്‌ത്യാനികൾ ആരാധയിൽ കുരിശ്‌ ഉപയോഗിക്കുയില്ല. എന്തുകൊണ്ട്?

യേശുക്രിസ്‌തു മരിച്ചത്‌ ഒരു കുരിശിലല്ല എന്നതാണ്‌ പ്രധാപ്പെട്ട ഒരു കാരണം. “കുരിശ്‌” എന്നു പൊതുവേ പരിഭാപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദം സ്റ്റോറോസ്‌ ആണ്‌. അതിന്‍റെ അടിസ്ഥാമായ അർഥം “നേരെ നാട്ടിനിറുത്തിയ തൂണ്‌, അഥവാ സ്‌തംഭം” എന്നാണ്‌. ദ കംപാനിയൻ ബൈബിൾ ഇങ്ങനെ പറയുന്നു: “[സ്റ്റോറോസ്‌] ഒരിക്കലും ഏതെങ്കിലും രീതിയിൽ കുറുകെവെച്ച രണ്ടു തടിക്കങ്ങളെ അർഥമാക്കുന്നില്ല. . . . [പുതിനിയമ] ഗ്രീക്കിൽ രണ്ടു തടിക്കങ്ങളെക്കുറിച്ചുള്ള യാതൊരുവിധ സൂചനയുമില്ല.”

 യേശു ഏത്‌ ഉപകരത്തിൽ കിടന്നാണോ മരിച്ചത്‌, അതിനെ കുറിക്കാനായി നിരവധി വാക്യങ്ങളിൽ ബൈബിളെഴുത്തുകാർ മറ്റൊരു പദം ഉപയോഗിക്കുന്നുണ്ട്. സൈലോൺ എന്ന ഗ്രീക്കു പദമാണ്‌ ഇത്‌. (പ്രവൃത്തികൾ 5:30; 10:39; 13:29; ഗലാത്യർ 3:13; 1 പത്രൊസ്‌ 2:24) “മരത്തടി” എന്നോ “വടി, ദണ്ഡ്, മരം” എന്നോ ഒക്കെ മാത്രമേ അതിന്‌ അർഥമുള്ളൂ.

വധശിക്ഷ നടപ്പാക്കാനായി കേവലം ഒരു സ്‌തംഭം ഉപയോഗിച്ചിരുന്നതിന്‍റെ കാരണം വിശദീരിച്ചുകൊണ്ട് ജർമൻ ഭാഷയിലുള്ള കുരിശും ക്രൂശിക്കലും എന്ന ഗ്രന്ഥത്തിൽ ഹെർമാൻ ഫുൽഡ ഇപ്രകാരം പറയുന്നു. “പരസ്യമായി വധശിക്ഷ നടപ്പാക്കാൻ തിരഞ്ഞെടുക്കുന്ന എല്ലാ സ്ഥലങ്ങളിലും വൃക്ഷങ്ങൾ കാണുമായിരുന്നില്ല. അതുകൊണ്ട് ഒരു തൂണ്‌ നിലത്തു നാട്ടിയുപ്പിക്കുമായിരുന്നു. കുറ്റവാളിളുടെ കൈകൾ രണ്ടും മേൽപ്പോട്ടും . . . കാൽപ്പാങ്ങൾ കീഴ്‌പോട്ടുംവെച്ച് ഇതിൽ മുറുക്കിക്കെട്ടുയോ ആണിയടിക്കുയോ ചെയ്‌തിരുന്നു.”

എന്നാൽ, ഏറ്റവും ശക്തമായ തെളിവ്‌ ദൈവത്തിലാണ്‌ ഉള്ളത്‌. അപ്പൊസ്‌തനായ പൗലൊസ്‌ ഇപ്രകാരം പറയുന്നു: “‘മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ’ എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്‌തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാത്തിന്‍റെ ശാപത്തിൽനിന്നു നമ്മെ വിലെക്കു വാങ്ങി.” (ഗലാത്യർ 3:13) ഇവിടെ പൗലൊസ്‌ ആവർത്തപുസ്‌തകം 21:22, 23-ൽനിന്നാണ്‌ ഉദ്ധരിക്കുന്നത്‌. വ്യക്തമായും, അവിടെ പരാമർശിച്ചിരിക്കുന്നത്‌ കുരിശിനെയല്ല മറിച്ച് ഒരു സ്‌തംത്തെയാണ്‌. ഒരു വ്യക്തിയെ ‘ശപിക്കപ്പെട്ടവൻ’ ആക്കിത്തീർത്തിരുന്ന തരം വധശിക്ഷയായിരുന്നു അത്‌. അതിനാൽ, ക്രിസ്‌ത്യാനികൾ തങ്ങളുടെ വീടുളിൽ വധസ്‌തംത്തിൽ കിടക്കുന്ന ക്രിസ്‌തുവിന്‍റെ രൂപം വെക്കുന്നത്‌ ഉചിതമായിരിക്കുയില്ല.

യേശുവിന്‍റെ മരണശേമുള്ള 300 വർഷക്കാലത്ത്‌ ക്രിസ്‌ത്യാനിളെന്ന് അവകാപ്പെട്ടിരുന്നവർ തങ്ങളുടെ ആരാധയിൽ കുരിശ്‌ ഉപയോഗിച്ചതായുള്ള യാതൊരു തെളിവുമില്ല. എന്നാൽ നാലാം നൂറ്റാണ്ടിൽ, കോൺസ്റ്റന്‍റൈൻ എന്ന വിജാതീയ ചക്രവർത്തി വിശ്വാത്യാഗംവിച്ച ക്രിസ്‌ത്യാനിത്വത്തിലേക്കു പരിവർത്തനം ചെയ്യുയും കുരിശിനെ അതിന്‍റെ ചിഹ്നമായി ഉന്നമിപ്പിക്കുയും ചെയ്‌തു. അദ്ദേഹത്തിന്‍റെ ഉദ്ദേശ്യം എന്തുതന്നെ ആയിരുന്നാലും, കുരിശിന്‌ യേശുക്രിസ്‌തുവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. വാസ്‌തത്തിൽ, കുരിശിനു പുറജാതീയ ഉത്ഭവമാണ്‌ ഉള്ളത്‌. ന്യൂ കാത്തലിക്‌ എൻസൈക്ലോപീഡിഇപ്രകാരം സമ്മതിച്ചുയുന്നു: “ക്രിസ്‌തീപൂർവവും ക്രിസ്‌തീയേവും ആയ സംസ്‌കാങ്ങളിൽ കുരിശ്‌ ഉപയോഗിച്ചിരുന്നു.” മറ്റു പല ആധികാരിക ഗ്രന്ഥങ്ങളും കുരിശിനെ പ്രകൃതി ആരാധയോടും പുറജാതീയ ലൈംഗിക മതകർമങ്ങളോടും ബന്ധപ്പെടുത്തിയിരിക്കുന്നു.

അങ്ങനെയെങ്കിൽ ഈ പുറജാതീയ ചിഹ്നം എന്തുകൊണ്ടാണു സ്വീകരിക്കപ്പെട്ടത്‌? വിജാതീയർക്ക് ‘ക്രിസ്‌ത്യാനിത്വം’ സ്വീകരിക്കുക എളുപ്പമാക്കിത്തീർക്കുന്നതിന്‌ ആയിരുന്നിരിക്കണം അത്‌. എന്നാൽ പുറജാതീമായ ഏതൊരു ചിഹ്നത്തെയും പൂജിക്കുന്നതിനെ ബൈബിൾ വ്യക്തമായി  കുറ്റംവിധിക്കുന്നു. (2 കൊരിന്ത്യർ 6:14-18) കൂടാതെ, സകലവിധ വിഗ്രഹാരായും തിരുവെഴുത്തുകൾ വിലക്കുന്നു. (പുറപ്പാടു 20:4, 5; 1 കൊരിന്ത്യർ 10:14) അതുകൊണ്ട്, നല്ല കാരണത്തോടെന്നെ സത്യക്രിസ്‌ത്യാനികൾ ആരാധയിൽ കുരിശ്‌ ഉപയോഗിക്കുന്നില്ല. *

^ ഖ. 5 കുരിശിനെക്കുറിച്ചുള്ള കൂടുതൽ വിശദമായ ചർച്ചയ്‌ക്ക് യഹോയുടെ സാക്ഷികൾ പ്രസിദ്ധീരിച്ച തിരുവെഴുത്തുളിൽ നിന്ന് ന്യായവാദം ചെയ്യൽ എന്ന പുസ്‌തത്തിന്‍റെ 89-93 പേജുകൾ കാണുക.