ബൈബി ളി ന്റെ സന്ദേശം—ഒരു സംഗ്രഹം
പറുദീ
സ യിൽ എന്നേക്കും ജീവി ക്കാ നു ള്ള പ്രത്യാശ നൽകി യഹോവ ആദാമി നെ യും ഹവ്വാ യെ യും സൃഷ്ടിച്ചു. ദൈവ ത്തെ ക്കു റിച്ച് നുണ പറഞ്ഞു കൊണ്ട് സാത്താൻ ദൈവ നാ മ ത്തെ ദുഷിച്ചു; ഭരിക്കാ നു ള്ള ദൈവ ത്തി ന്റെ അവകാ ശ ത്തെ അവൻ ചോദ്യം ചെ യ്തു. ആദാമും ഹവ്വായും സാത്താന്റെ പക്ഷം ചേർന്നു. അങ്ങനെ അവർ തങ്ങളെ ത്ത ന്നെ യും തങ്ങളുടെ സന്തതി ക ളെ യും പാപത്തി ന്റെ യും മരണത്തി ന്റെ യും അടിമ ത്ത ത്തി ലേ ക്കു വിറ്റു യഹോവ ആ മത്സരി
കൾക്കെ തി രെ ശിക്ഷാ വി ധി ഉച്ചരിച്ചു. സാത്താനെ തകർക്കാ നും അനുസ ര ണ ക്കേ ടി ന്റെ യും പാപത്തി ന്റെ യും അനന്തര ഫ ല ങ്ങൾ നീക്കം ചെ യ്യാ നു മാ യി ഒരു വിമോ ച കൻ അഥവാ സന്തതി വരു മെന്ന് യഹോവ വാഗ്ദാനംചെയ്തു എന്നേക്കും രാജാ
വാ യി ഭരിക്കാ നി രി ക്കു ന്ന മിശി ഹാ യു ടെ പൂർവ പി താ ക്ക ന്മാ രാ കാ നുള്ള പദവി അബ്രാ ഹാ മി നും ദാവീ ദി നും യഹോവ വാഗ്ദാനംചെയ്തു മിശിഹാ പാപവും മരണവും നീക്കം
ചെ യ്യു മെന്ന് മുൻകൂ ട്ടി പ്പ റ യാൻ ദൈവം പ്രവാ ച ക ന്മാ രെ നിയു ക്ത രാ ക്കി. മിശിഹാ ദൈവ രാ ജ്യ ത്തി ന്റെ രാജാ വാ യി വാഴ്ച ന ട ത്തും. അവനോ ടൊ പ്പം ഭരിക്കാൻ സഹഭര ണാ ധി പ ന്മാ രും ഉണ്ടായി രി ക്കും. ദൈവ രാ ജ്യം യുദ്ധവും രോഗ വും മരണവും ഇല്ലാതാക്കും യഹോവ തന്റെ പുത്രനെ ഭൂമി
യി ലേക്ക് അയച്ചു. യേശു വാണ് മിശിഹാ എന്ന് ദൈവം വെളി പ്പെ ടു ത്തി. യേശു ദൈവ രാ ജ്യ ത്തെ ക്കു റി ച്ചു പ്രസം ഗി ക്കു ക യും തന്റെ ജീവൻ ബലിയാ യി നൽകു ക യും ചെയ്തു. യഹോവ അവനെ ഒരു ആത്മസ്വ രൂ പി യാ യി ഉയിർപ്പിച്ചു യഹോവ തന്റെ പുത്രനെ സ്വർഗ
ത്തിൽ രാജാ വാ യി വാഴി ക്കു ന്നു. ഈ ലോക വ്യ വ സ്ഥി തി യു ടെ അന്ത്യനാ ളു കൾക്ക് അത് തുടക്കം കു റി ക്കു ന്നു. ഭൂമി യി ലെ ല്ലാ യി ട ത്തും യേശു വി ന്റെ അനുഗാ മി കൾ ദൈവ രാ ജ്യ ത്തി ന്റെ സുവി ശേ ഷം ഘോഷി ക്കും; യേശു ഈ വേലയ്ക്ക് നേതൃത്വംവഹിക്കും രാജ്യ
ഭ ര ണം ഭൂമി യി ലേ ക്കു വ്യാപി പ്പി ക്കാൻ യഹോവ തന്റെ പുത്രനു നിർദേ ശം നൽകും. ദൈവ രാ ജ്യം എല്ലാ ഭരണകൂ ട ങ്ങ ളെ യും തകർത്തു ന ശി പ്പിച്ച് ഭൂമിയെ പറുദീ സ യാ ക്കും. വിശ്വ സ്ത രാ യ എല്ലാ മനുഷ്യ രെ യും അത് പൂർണ ത യി ലേക്ക് ഉയർത്തും. ഭരിക്കാ നു ള്ള യഹോ വ യു ടെ അവകാശം സംസ്ഥാ പി ക്ക പ്പെ ടും; അവന്റെ നാമം എന്നേക്കു മാ യി വിശുദ്ധീകരിക്കപ്പെടും