വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“യഹോയിൽ ആശ്രയിക്കൂ! നല്ലതു ചെയ്യൂ!”

“യഹോയിൽ ആശ്രയിക്കൂ! നല്ലതു ചെയ്യൂ!”

“യഹോയിൽ ആശ്രയിക്കൂ! നല്ലതു ചെയ്യൂ! . . . വിശ്വസ്‌തയോടെ പ്രവർത്തിക്കൂ.”—സങ്കീ. 37:3.

ഗീതം: 133, 63

1. യഹോവ എന്തൊക്കെ പ്രത്യേക കഴിവുളോടെയാണു മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്‌?

ശ്രദ്ധേമായ കഴിവുളോടെയാണ്‌ യഹോവ മനുഷ്യനെ സൃഷ്ടിച്ചത്‌. പ്രശ്‌നങ്ങൾ പരിഹരിക്കാനും ഭാവിയിലേക്കു പദ്ധതികൾ തയ്യാറാക്കാനും യഹോവ നമുക്കു ചിന്താശേഷി തന്നിരിക്കുന്നു. (സുഭാ. 2:11) ആ പദ്ധതികൾ നടപ്പിലാക്കാനുള്ള ശക്തിയും യഹോവ നമുക്കു നൽകിയിട്ടുണ്ട്. അതുവഴി ഉചിതമായ ലക്ഷ്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ നമുക്കു കഴിയുന്നു. (ഫിലി. 2:13) അതുപോലെ യഹോവ നമുക്കു മനസ്സാക്ഷിയും തന്നിരിക്കുന്നു; അതായത്‌ ശരിയും തെറ്റും തിരിച്ചറിയാൻ സഹായിക്കുന്ന ജന്മസിദ്ധമായ ആന്തരിബോധം. തെറ്റുകൾ ഒഴിവാക്കുന്നതിനും തെറ്റുറ്റുമ്പോൾ തിരുത്തുന്നതിനും മനസ്സാക്ഷി നമ്മളെ സഹായിക്കും.—റോമ. 2:15.

2. നമ്മുടെ കഴിവുകൾ നമ്മൾ എങ്ങനെ ഉപയോഗിക്കാനാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌?

2 നമ്മുടെ കഴിവുകൾ നല്ല കാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാൻ യഹോവ ആഗ്രഹിക്കുന്നു. എന്തുകൊണ്ട്? യഹോവ നമ്മളെ സ്‌നേഹിക്കുന്നു. യഹോവ തന്നിരിക്കുന്ന ഈ കഴിവുകൾ ഉപയോഗിക്കുമ്പോൾ നമുക്കു സംതൃപ്‌തി കിട്ടുമെന്നും യഹോയ്‌ക്ക് അറിയാം. നമ്മുടെ കഴിവുകൾ നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കാൻ യഹോവ തന്‍റെ വചനത്തിലൂടെ നമ്മളോടു കൂടെക്കൂടെ ആവശ്യപ്പെടുന്നു. ഉദാഹത്തിന്‌, “പരിശ്രശാലിയുടെ പദ്ധതികൾ വിജയിക്കും” എന്നും “ചെയ്യുന്നതെല്ലാം നിന്‍റെ കഴിവ്‌ മുഴുവൻ ഉപയോഗിച്ച് ചെയ്യുക” എന്നും എബ്രാതിരുവെഴുത്തുളിൽ പറഞ്ഞിരിക്കുന്നു. (സുഭാ. 21:5; സഭാ. 9:10) അതുപോലെ “അവസരമുള്ളിത്തോളം ആളുകൾക്കു നന്മ ചെയ്യാം” എന്നും “നിങ്ങളുടെ കഴിവ്‌ നിങ്ങൾക്ക് ഓരോരുത്തർക്കും . . . കിട്ടിതിന്‍റെ അളവനുരിച്ച് പരസ്‌പരം ശുശ്രൂഷ ചെയ്യാൻ ഉപയോഗിക്കണം” എന്നും ഗ്രീക്കുതിരുവെഴുത്തുളിൽ പറഞ്ഞിരിക്കുന്നു. (ഗലാ. 6:10; 1 പത്രോ. 4:10) വ്യക്തമായും, നമ്മുടെയും മറ്റുള്ളരുടെയും പ്രയോത്തിനായി നമ്മളെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്യണമെന്ന് യഹോവ ആഗ്രഹിക്കുന്നു.

3. മനുഷ്യർക്ക് എന്തെല്ലാം പരിമിതിളുണ്ട്?

3 അതേസമയം മനുഷ്യർക്കു പരിമിതിളുണ്ടെന്നും യഹോയ്‌ക്ക് അറിയാം. അപൂർണയും പാപവും മരണവും ഒന്നും നമ്മളെക്കൊണ്ട് ഇല്ലാതാക്കാൻ കഴിയില്ല. എല്ലാവർക്കും സ്വന്തമായി ചിന്തിക്കാനും തീരുമാമെടുക്കാനും ഉള്ള പ്രാപ്‌തിയുള്ളതുകൊണ്ട് നമുക്കു മറ്റുള്ളവരെ നിയന്ത്രിക്കാനുമാകില്ല. (1 രാജാ. 8:46) അതുപോലെ, നമ്മൾ എത്രത്തോളം അറിവും അനുഭരിവും നേടിയാലും യഹോയുമായുള്ള താരതമ്യത്തിൽ നമ്മൾ എന്നും കൊച്ചുകുട്ടിളാണ്‌.—യശ. 55:9.

പ്രശ്‌നങ്ങൾ നേരിടുമ്പോൾ “യഹോയിൽ ആശ്രയിക്കൂ! നല്ലതു ചെയ്യൂ!”

4. നമ്മൾ ഈ ലേഖനത്തിൽ എന്തു പഠിക്കും?

4 അതുകൊണ്ട് എല്ലാ സാഹചര്യങ്ങളിലും വഴിനത്തിപ്പിനായി നമ്മൾ യഹോയിൽ ആശ്രയിക്കണം. യഹോവ നമ്മളെ പിന്തുയ്‌ക്കുമെന്ന് ഉറച്ചുവിശ്വസിക്കുക. നമുക്കു സ്വന്തമായി ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ യഹോവ നമുക്കു ചെയ്‌തുരും. അതേസമയം നമുക്കു ചെയ്യാനാകുന്നതു നമ്മൾ ചെയ്യണം. നമ്മുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും മറ്റുള്ളവരെ സഹായിക്കാനും വേണ്ട പടികൾ സ്വീകരിക്കണം. (സങ്കീർത്തനം 37:3 വായിക്കുക.) ചുരുക്കത്തിൽ, നമ്മൾ ‘യഹോയിൽ ആശ്രയിക്കണം,’ ‘നല്ലതു ചെയ്യണം.’ അതെ, നമ്മൾ ‘വിശ്വസ്‌തയോടെ പ്രവർത്തിക്കണം.’ യഹോയിൽ ആശ്രയിക്കുയും ഉചിതമായി പ്രവർത്തിക്കുയും ചെയ്‌ത നോഹയുടെയും ദാവീദിന്‍റെയും ദൈവത്തിന്‍റെ മറ്റു വിശ്വസ്‌തദാന്മാരുടെയും ദൃഷ്ടാന്തങ്ങളിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകുമെന്നു ചിന്തിക്കാം. ചെയ്യാനാകാത്തതും ചെയ്യാനാകുന്നതും ആയ കാര്യങ്ങൾ വേർതിരിച്ചറിഞ്ഞ് അവർ അതിനനുരിച്ച് പ്രവർത്തിച്ചത്‌ എങ്ങനെയെന്നും ഈ ലേഖനത്തിൽ നമ്മൾ കാണും.

ദുഷ്ടതയുടെ നടുവിൽ

5. നോഹ അഭിമുഖീരിച്ച സാഹചര്യം വിശദീരിക്കുക.

5 ‘അക്രമവും’ അധാർമിയും നിറഞ്ഞ ഒരു ലോകത്താണു നോഹ ജീവിച്ചത്‌. (ഉൽപ. 6:4, 9-13) കുറച്ച് നാളുകൾക്കുള്ളിൽ ആ ദുഷ്ടലോകത്തെ യഹോവ നശിപ്പിക്കുമെന്നു നോഹയ്‌ക്ക് അറിയാമായിരുന്നു. എങ്കിലും തനിക്കു ചുറ്റുമുണ്ടായിരുന്ന മോശമായ കാര്യങ്ങൾ നോഹയെ അസ്വസ്ഥനാക്കി. ആ സാഹചര്യത്തിൽ തനിക്കു ചെയ്യാൻ കഴിയാത്ത ചില കാര്യങ്ങളുണ്ടെന്നും എന്നാൽ തനിക്കു ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ടെന്നും നോഹ തിരിച്ചറിഞ്ഞു.

വയൽസേവനത്തിൽ എതിർപ്പുകൾ നേരിടുമ്പോൾ (6-9 ഖണ്ഡികകൾ കാണുക)

6, 7. (എ) നോഹയ്‌ക്ക് എന്താണു ചെയ്യാൻ കഴിയാതിരുന്നത്‌? (ബി) നമ്മുടെ സാഹചര്യം നോഹയുടേതിനു സമാനമായിരിക്കുന്നത്‌ എങ്ങനെ?

6 നോഹയ്‌ക്കു ചെയ്യാൻ കഴിയാതിരുന്നത്‌: നോഹ യഹോയുടെ മുന്നറിയിപ്പു വിശ്വസ്‌തയോടെ പ്രസംഗിച്ചെങ്കിലും ആ സന്ദേശം സ്വീകരിക്കാൻ ചുറ്റുമുള്ള ദുഷ്ടരായ ആളുകളെ നിർബന്ധിക്കാൻ കഴിയുമായിരുന്നില്ല. പ്രളയം കുറച്ചുകൂടെ നേരത്തേ വരുത്താനും അദ്ദേഹത്തിനു സാധിക്കില്ലായിരുന്നു. കൃത്യത്തുതന്നെ ദുഷ്ടത ഇല്ലാതാക്കിക്കൊണ്ട് യഹോവ തന്‍റെ വാഗ്‌ദാനം പാലിക്കുമെന്ന വിശ്വാത്തോടെ നോഹ യഹോയിൽ ആശ്രയിക്കമായിരുന്നു.—ഉൽപ. 6:17.

7 നമ്മൾ ജീവിക്കുന്നതും ദുഷ്ടത നിറഞ്ഞ ഒരു ലോകത്താണ്‌. യഹോവ ഈ ലോകത്തെ നശിപ്പിക്കുമെന്നു വാഗ്‌ദാനം ചെയ്‌തിരിക്കുന്ന കാര്യം നമുക്ക് അറിയാം. (1 യോഹ. 2:17) അതിനു മുമ്പ് നമ്മൾ അറിയിക്കുന്ന “ദൈവരാജ്യത്തിന്‍റെ ഈ സന്തോവാർത്ത” സ്വീകരിക്കുന്നതിന്‌ ആളുകളെ നിർബന്ധിക്കാൻ നമുക്കു കഴിയില്ല. “മഹാകഷ്ടത” കുറച്ചുകൂടെ നേരത്തേ തുടങ്ങാൻ നമുക്ക് ഒന്നും ചെയ്യാനുമാകില്ല. (മത്താ. 24:14, 21) നോഹയെപ്പോലെ നമുക്കും ശക്തമായ വിശ്വാമുണ്ടായിരിക്കണം; ദൈവം പെട്ടെന്നുതന്നെ കാര്യങ്ങളിൽ ഇടപെടുമെന്ന ഉറച്ചബോധ്യവും ഉണ്ടായിരിക്കണം. (സങ്കീ. 37:10, 11) താൻ ഉദ്ദേശിച്ചിരിക്കുന്നതിനെക്കാൾ ഒരു ദിവസംപോലും കൂടുതൽ ഈ ദുഷ്ടലോകം മുന്നോട്ട് പോകാൻ യഹോവ അനുവദിക്കുയില്ലെന്നു നമുക്ക് ഉറപ്പുണ്ട്.—ഹബ. 2:3.

8. ചെയ്യാൻ കഴിയുന്ന കാര്യത്തിൽ നോഹ എങ്ങനെയാണു ശ്രദ്ധ പതിപ്പിച്ചത്‌? (ലേഖനാരംത്തിലെ ചിത്രം കാണുക.)

8 നോഹയ്‌ക്കു ചെയ്യാൻ കഴിയുമായിരുന്നത്‌: ഒന്നും ചെയ്യാനാകില്ലെന്നു ചിന്തിച്ചുകൊണ്ട് പിന്മാറുന്നതിനു പകരം ചെയ്യാനാകുന്ന കാര്യങ്ങളിൽ നോഹ ശ്രദ്ധ പതിപ്പിച്ചു. “നീതിയെക്കുറിച്ച് പ്രസംഗിച്ച നോഹ” തനിക്കു ലഭിച്ച മുന്നറിയിപ്പിന്‍റെ സന്ദേശം വിശ്വസ്‌തയോടെ മറ്റുള്ളവരെ അറിയിച്ചു. (2 പത്രോ. 2:5) അങ്ങനെ ചെയ്‌തതു വിശ്വാസം ശക്തമായി നിറുത്താൻ നോഹയെ സഹായിച്ചെന്നതിനു സംശയമില്ല. പ്രസംഗിച്ചതിനു പുറമേ ദൈവം തന്നോടു പണിയാൻ ആവശ്യപ്പെട്ട പെട്ടകം തീർക്കുന്നതിനു ശാരീരിവും മാനസിവും ആയ കഴിവുകൾ നോഹ ഉപയോഗിച്ചു.—എബ്രായർ 11:7 വായിക്കുക.

9. നമുക്ക് എങ്ങനെ നോഹയുടെ മാതൃക അനുകരിക്കാം?

9 ‘കർത്താവിന്‍റെ വേലയിൽ എപ്പോഴും തിരക്കുള്ളരായിരിക്കാൻ’ നോഹയെപ്പോലെ നമ്മളും കഠിനശ്രമം ചെയ്യുന്നു. (1 കൊരി. 15:58) അതിൽ ആരാധയ്‌ക്കുള്ള കെട്ടിടങ്ങൾ പണിയുന്നതും അതിന്‍റെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതും സമ്മേളങ്ങളിലും കൺവെൻനുളിലും സ്വമനസ്സാലെ സേവനം ചെയ്യുന്നതും ബ്രാഞ്ചോഫീസിലെയോ വിദൂര പരിഭാഷാകേന്ദ്രത്തിലെയോ നിയമനങ്ങൾ നിർവഹിക്കുന്നതും ഉൾപ്പെടുന്നു. എല്ലാത്തിനും ഉപരി നമ്മൾ പ്രസംപ്രവർത്തത്തിൽ ഉത്സാഹത്തോടെ പ്രവർത്തിക്കുന്നു. കാരണം നമുക്ക് അറിയാം ഈ പ്രവർത്തനം ഭാവിയെക്കുറിച്ചുള്ള നമ്മുടെ പ്രത്യാശ ശക്തമാക്കുമെന്ന്. വിശ്വസ്‌തയായ ഒരു സഹോദരി അതെക്കുറിച്ച് ഇങ്ങനെ പറയുന്നു: “നിങ്ങൾ രാജ്യാനുഗ്രങ്ങളെക്കുറിച്ച് മറ്റുള്ളരോടു പറയാൻ ചെല്ലുമ്പോൾ ഒരു കാര്യം നിങ്ങൾക്കു മനസ്സിലാകും: മറ്റാളുകൾ കരുതുന്നതു തങ്ങൾക്കു യാതൊരു പ്രത്യായുമില്ലെന്നും അവരുടെ പ്രശ്‌നങ്ങൾ ഒരിക്കലും മാറുയില്ലെന്നും ആണ്‌.” തീർച്ചയായും, പ്രസംപ്രവർത്തത്തിൽ പങ്കെടുക്കുന്നതു ഭാവിയെക്കുറിച്ച് ഒരു നല്ല വീക്ഷണമുണ്ടായിരിക്കാനും ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ പിന്മാറാതിരിക്കാനും നമ്മളെ സഹായിക്കും.—1 കൊരി. 9:24.

തെറ്റുറ്റുമ്പോൾ

10. ദാവീദ്‌ അഭിമുഖീരിച്ച സാഹചര്യം വിശദമാക്കുക.

10 ‘എന്‍റെ ഹൃദയത്തിന്‌ ഇണങ്ങിയ ഒരാൾ’ എന്ന് യഹോവ ദാവീദിനെ വിശേഷിപ്പിച്ചു. (പ്രവൃ. 13:22, അടിക്കുറിപ്പ്) വിശ്വസ്‌തനായാണു ദാവീദ്‌ ജീവിച്ചതെന്നു പറയാം. എങ്കിലും ദാവീദ്‌ പാപത്തിൽ വീണുപോയ അവസരങ്ങളുമുണ്ട്. ഒരിക്കൽ ദാവീദ്‌ ബത്ത്‌-ശേബയുമായി വ്യഭിചാത്തിൽ ഏർപ്പെട്ടു. ബത്ത്‌-ശേബയുടെ ഭർത്താവായ ഊരിയാവ്‌ യുദ്ധത്തിൽ കൊല്ലപ്പെടാൻ ഇടയാക്കിക്കൊണ്ട്, ചെയ്‌ത പാപം മറച്ചുവെക്കാൻ ദാവീദ്‌ ശ്രമിച്ചു. അതു മാത്രമല്ല, യുദ്ധം നടക്കുമ്പോൾ ഊരിയാവ്‌ മരിക്കാൻ ഇടയാത്തക്കവണ്ണം കാര്യങ്ങൾ ക്രമീരിക്കാൻ നിർദേശിച്ചുകൊണ്ടുള്ള കത്ത്‌ ദാവീദ്‌ ഊരിയാവിന്‍റെ കൈയിൽത്തന്നെ കൊടുത്തയച്ചു. (2 ശമു. 11:1-21) എന്നാൽ, ദാവീദിന്‍റെ പാപങ്ങൾ വെളിച്ചത്ത്‌ വരുകതന്നെ ചെയ്‌തു. (മർക്കോ. 4:22) അപ്പോൾ ദാവീദ്‌ എങ്ങനെയാണു പ്രതിരിച്ചത്‌?

കഴിഞ്ഞകാലത്തെ പാപങ്ങൾ (11-14 ഖണ്ഡികകൾ കാണുക)

11, 12. (എ) പാപം ചെയ്‌തതിനു ശേഷം ദാവീദിന്‌ എന്തു ചെയ്യാൻ കഴിയുമായിരുന്നില്ല? (ബി) ഗുരുമായ തെറ്റുളെക്കുറിച്ച് പശ്ചാത്തപിക്കുന്നെങ്കിൽ ഏതു കാര്യത്തിൽ നമുക്കു വിശ്വാമുണ്ടായിരിക്കണം?

11 ദാവീദിനു ചെയ്യാൻ കഴിയാതിരുന്നത്‌: കഴിഞ്ഞ കാലത്തേക്കു തിരിച്ചുപോയി, ചെയ്‌ത കാര്യങ്ങൾ തിരുത്താൻ ദാവീദിനു കഴിയുമായിരുന്നില്ല. തെറ്റുളുടെ അനന്തരങ്ങളിൽനിന്ന് രക്ഷപ്പെടാനും അദ്ദേഹത്തിനു പറ്റില്ലായിരുന്നു. അവയിൽ ചിലതു ദാവീദിന്‍റെ തുടർന്നുള്ള ജീവിത്തിലുനീളം അദ്ദേഹത്തെ പിന്തുരുമായിരുന്നു. (2 ശമു. 12:10-12, 14) ഇവിടെയായിരുന്നു ദാവീദിനു വിശ്വാസം വേണ്ടിയിരുന്നത്‌. ആത്മാർഥമായി പശ്ചാത്തപിക്കുമ്പോൾ യഹോവ ക്ഷമിക്കുമെന്നും തന്‍റെ പ്രവൃത്തിളുടെ മോശമായ ഫലങ്ങൾ സഹിച്ചുനിൽക്കുന്നതിനു സഹായിക്കുമെന്നും ദാവീദ്‌ വിശ്വസിക്കമായിരുന്നു.

12 അപൂർണരാതുകൊണ്ട് നമ്മളെല്ലാം പാപം ചെയ്യുന്നു. ചില തെറ്റുകൾ മറ്റു ചിലതിനെക്കാൾ ഗൗരവമുള്ളതാണ്‌. ചില സാഹചര്യങ്ങളിൽ ചെയ്‌തുപോയ തെറ്റുകൾ തിരുത്താൻ നമുക്കു കഴിഞ്ഞെന്നു വരില്ല. അതിന്‍റെ ഭവിഷ്യത്തുളും പേറി ജീവിക്കാനേ കഴിയുയുള്ളൂ. (ഗലാ. 6:7) എങ്കിലും നമ്മൾ മാനസാന്തപ്പെടുന്നെങ്കിൽ കുഴപ്പംപിടിച്ച സാഹചര്യങ്ങളിൽ യഹോവ നമ്മളെ പിന്തുയ്‌ക്കുമെന്നുള്ള യഹോയുടെ വാക്കു നമ്മൾ വിശ്വസിക്കും, ആ കുഴപ്പങ്ങൾ നമ്മൾത്തന്നെ വരുത്തിവെച്ചയാണെങ്കിൽപ്പോലും.—യശയ്യ 1:18, 19; പ്രവൃത്തികൾ 3:19 വായിക്കുക.

13. ദാവീദ്‌ എങ്ങനെയാണ്‌ ആത്മീയബലം വീണ്ടെടുത്തത്‌?

13 ദാവീദിനു ചെയ്യാൻ കഴിയുമായിരുന്നത്‌: ആത്മീയബലം വീണ്ടെടുക്കാൻ സഹായിക്കുന്നതിനു ദാവീദ്‌ യഹോവയെ അനുവദിച്ചു. യഹോയുടെ പ്രതിനിധിയായ നാഥാൻ പ്രവാചകൻ കൊടുത്ത തിരുത്തൽ സ്വീകരിച്ചതാണു ദാവീദ്‌ ചെയ്‌ത ഒരു കാര്യം. (2 ശമു. 12:13) തെറ്റുകൾ ഏറ്റുപയുയും യഹോയുടെ പ്രീതിയിലേക്കു തിരിച്ചുരാനുള്ള ആത്മാർഥമായ ആഗ്രഹം പ്രകടിപ്പിക്കുയും ചെയ്‌തുകൊണ്ട് ദാവീദ്‌ യഹോയോടു പ്രാർഥിച്ചു. (സങ്കീ. 51:1-17) കുറ്റബോധംകൊണ്ട് തളർന്നുപോകുന്നതിനു പകരം ദാവീദ്‌ തെറ്റുളിൽനിന്ന് പഠിച്ചു. പിന്നീട്‌ ഒരിക്കലും ഗുരുമായ അത്തരം തെറ്റുകൾ ദാവീദ്‌ ആവർത്തിച്ചില്ല. വർഷങ്ങൾക്കു ശേഷം വിശ്വസ്‌തനായിത്തന്നെ ദാവീദ്‌ മരിച്ചു. ദാവീദിന്‍റെ നിഷ്‌കങ്കയുടെ രേഖ യഹോയുടെ ഓർമയിൽ ഇപ്പോഴുമുണ്ട്.—എബ്രാ. 11:32-34.

14. ദാവീദിന്‍റെ അനുഭത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?

14 ദാവീദിന്‍റെ അനുഭത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? ഗുരുമായ തെറ്റു ചെയ്‌തെങ്കിൽ നമ്മൾ ആത്മാർഥമായി പശ്ചാത്തപിക്കുയും യഹോയുടെ ക്ഷമ തേടുയും വേണം. നമ്മുടെ പാപങ്ങൾ യഹോയോട്‌ ഏറ്റുപയണം. (1 യോഹ. 1:9) നമുക്ക് ആത്മീയഹായം തരാൻ കഴിയുന്ന മൂപ്പന്മാരെ സമീപിക്കുയും വേണം. (യാക്കോബ്‌ 5:14-16 വായിക്കുക.) യഹോയുടെ ഈ ക്രമീണങ്ങൾ പ്രയോപ്പെടുത്തുന്നെങ്കിൽ, നമ്മളെ സുഖപ്പെടുത്തുയും നമ്മളോടു ക്ഷമിക്കുയും ചെയ്യുമെന്നുള്ള യഹോയുടെ വാഗ്‌ദാത്തിൽ നമ്മൾ ആശ്രയിക്കുന്നെന്നു കാണിക്കുയായിരിക്കും. പിന്നീട്‌ നമ്മൾ ചെയ്യേണ്ടത്‌ ഇതാണ്‌: നമ്മുടെ തെറ്റുളിൽനിന്ന് പഠിക്കുക, യഹോയുടെ സേവനത്തിൽ പുരോഗതി വരുത്തുക, ധൈര്യത്തോടെ ഭാവിയിലേക്കു നോക്കുക.—എബ്രാ. 12:12, 13.

മറ്റു സാഹചര്യങ്ങളിൽ

ആരോഗ്യപ്രശ്‌നങ്ങൾ (15-‍ാ‍ം ഖണ്ഡിക കാണുക)

15. ഹന്നയുടെ മാതൃക നമ്മളെ എന്താണു പഠിപ്പിക്കുന്നത്‌?

15 യഹോയിൽ ആശ്രയിക്കുയും അതേസമയം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുയും ചെയ്‌ത പുരാകാലത്തെ മറ്റു വിശ്വസ്‌തരായ ദാസരെക്കുറിച്ച് നിങ്ങൾക്കു ചിന്തിക്കാനാകും. ഉദാഹത്തിന്‌, ഹന്ന വന്ധ്യയായിരുന്നു. എന്നാൽ ആ കാര്യത്തിൽ സ്വന്തമായി ഒന്നും ചെയ്യാൻ ഹന്നയ്‌ക്കു കഴിയുമായിരുന്നില്ല. പക്ഷേ യഹോയ്‌ക്കു തന്നെ ആശ്വസിപ്പിക്കാൻ കഴിയുമെന്നു ഹന്ന വിശ്വസിച്ചു. അതുകൊണ്ട് ഹന്ന തുടർന്നും വിശുദ്ധകൂടാത്തിൽ ആരാധയ്‌ക്കു പോകുയും പ്രാർഥയിലൂടെ ഹൃദയത്തിലുള്ളതു മുഴുവൻ യഹോയോടു പറയുയും ചെയ്‌തു. (1 ശമു. 1:9-11) നമുക്കുള്ള ഒരു നല്ല ദൃഷ്ടാന്തമല്ലേ അത്‌? ആരോഗ്യപ്രശ്‌നങ്ങളുമായോ നമ്മുടെ നിയന്ത്രത്തിന്‌ അപ്പുറമുള്ള മറ്റു പ്രശ്‌നങ്ങളുമായോ നമ്മൾ മല്ലിടുയാണെങ്കിൽ യഹോവ നമുക്കായി കരുതുമെന്ന വിശ്വാത്തോടെ നമ്മുടെ ഉത്‌കണ്‌ഠകൾ യഹോയുടെ മേൽ ഇടുക. (1 പത്രോ. 5:6, 7) അതുപോലെ ക്രിസ്‌തീയോങ്ങളിൽനിന്നും മറ്റ്‌ ആത്മീയരുലുളിൽനിന്നും പ്രയോജനം നേടിക്കൊണ്ട് നമുക്കു ചെയ്യാനാകുന്നതെല്ലാം ചെയ്യാം.—എബ്രാ. 10:24, 25.

മക്കൾ വഴിതെറ്റിപ്പോകുമ്പോൾ (16-‍ാ‍ം ഖണ്ഡിക കാണുക)

16. മാതാപിതാക്കൾക്കു വൃദ്ധനായ ശമുവേലിൽനിന്ന് എന്തു പഠിക്കാം?

16 കുട്ടികൾ വഴി തെറ്റിപ്പോയ, വിശ്വസ്‌തരായ മാതാപിതാക്കളുടെ കാര്യമോ? ആൺമക്കൾ മുതിർന്നപ്പോൾ വൃദ്ധനായ ശമുവേലിന്‌ അദ്ദേഹം പഠിപ്പിച്ച നീതിയുള്ള നിലവാങ്ങളോടു വിശ്വസ്‌തമായി പറ്റിനിൽക്കാൻ മക്കളെ നിർബന്ധിക്കാനാകുമായിരുന്നില്ല. (1 ശമു. 8:1-3) ആ കാര്യം യഹോയുടെ കൈയിൽ ഏൽപ്പിക്കാനേ ശമുവേലിനു കഴിയുമായിരുന്നുള്ളൂ. അപ്പോൾപ്പോലും സ്വന്തം നിഷ്‌കളങ്കത കാത്തുസൂക്ഷിക്കാനും സ്വർഗീപിതാവായ യഹോവയെ പ്രീതിപ്പെടുത്താനും ശമുവേലിനു കഴിഞ്ഞു. (സുഭാ. 27:11) ഇന്നും അനേകം ക്രിസ്‌തീമാതാപിതാക്കൾ സമാനമായ സാഹചര്യം നേരിടുന്നു. ധൂർത്തപുത്രന്‍റെ കഥയിലെ പിതാവിനെപ്പോലെ പശ്ചാത്തപിക്കുന്ന പാപികളെ തിരികെ സ്വീകരിക്കാനായി യഹോവ എപ്പോഴും നോക്കിയിരിക്കുയാണെന്ന് അവർ വിശ്വസിക്കുന്നു. (ലൂക്കോ. 15:20) ആട്ടിൻകൂട്ടത്തിലേക്കു തിരിച്ചുരാൻ സ്വന്തം മാതൃക മക്കളെ പ്രേരിപ്പിക്കുമെന്ന പ്രത്യായും ആ മാതാപിതാക്കൾക്കുണ്ട്. അതേസമയം, യഹോയോടു വിശ്വസ്‌തരായി തുടരാൻ അവർ കഠിനമായി ശ്രമിക്കുയും ചെയ്യുന്നു.

സാമ്പത്തികബുദ്ധിമുട്ടുകൾ (17-‍ാ‍ം ഖണ്ഡിക കാണുക)

17. ദരിദ്രയായ വിധവയുടെ ദൃഷ്ടാന്തം നമ്മളെ പ്രോത്സാഹിപ്പിക്കുന്നത്‌ എങ്ങനെ?

17 യേശുവിന്‍റെ കാലത്തെ ദരിദ്രയായ വിധവയെക്കുറിച്ച് ചിന്തിക്കുക. (ലൂക്കോസ്‌ 21:1-4 വായിക്കുക.) ആലയത്തിൽ നടന്നിരുന്ന അഴിമതിക്കെതിരെ എന്തെങ്കിലും ചെയ്യാൻ ആ വിധവയ്‌ക്കു കഴിയുമായിരുന്നില്ല. (മത്താ. 21:12, 13) സ്വന്തം സാമ്പത്തിസ്ഥിതി മെച്ചപ്പെടുത്താനും സാധ്യനുരിച്ച് ആ വിധവയ്‌ക്കു കഴിയുമായിരുന്നില്ല. എന്നിട്ടും ആ വിധവ ‘തന്‍റെ ഉപജീത്തിനുള്ള വക മുഴുനുമായ’ “രണ്ടു ചെറുതുട്ടുകൾ” സ്വമനസ്സാലെ സംഭായായി ഇട്ടു. ആ വിശ്വസ്‌തസ്‌ത്രീ യഹോവയെ മുഴുഹൃത്തോടെ ആശ്രയിക്കുന്നെന്നു കാണിച്ചു. ആത്മീയകാര്യങ്ങൾ ഒന്നാമതു വെക്കുന്നെങ്കിൽ തന്‍റെ മറ്റ്‌ ആവശ്യങ്ങൾക്കുവേണ്ടി യഹോവ കരുതിക്കൊള്ളുമെന്നു വിധവ മനസ്സിലാക്കി. സത്യാരായ്‌ക്കുവേണ്ടി അന്നുണ്ടായിരുന്ന ക്രമീണത്തെ പിന്തുയ്‌ക്കാൻ യഹോയിലുള്ള ആശ്രയം വിധവയെ പ്രചോദിപ്പിച്ചു. സമാനമായി, രാജ്യം ഒന്നാമതു വെക്കുന്നെങ്കിൽ ആവശ്യമാതെല്ലാം നമുക്കുണ്ടെന്ന് യഹോവ ഉറപ്പുരുത്തുമെന്നു നമുക്ക് ഉറച്ച് വിശ്വസിക്കാം.—മത്താ. 6:33.

18. ശരിയായ വീക്ഷണമുണ്ടായിരുന്ന ഒരു ആധുനികാല ദൈവദാസന്‍റെ ഉദാഹരണം പറയുക.

18 ഇക്കാലത്ത്‌, നമ്മുടെ പല സഹോങ്ങളും യഹോയിൽ ആശ്രയിക്കുയും അവർക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുയും ചെയ്യുന്നു. മാൽക്കം എന്ന സഹോരന്‍റെ കാര്യം ചിന്തിക്കുക. 2015-ൽ മരിക്കുന്നതുവരെ അദ്ദേഹം വിശ്വസ്‌തനായിരുന്നു. അനേകവർഷം അദ്ദേഹവും ഭാര്യയും യഹോവയെ സേവിച്ചു. അതിൽ നല്ല കാലങ്ങളും മോശമായ കാലങ്ങളും ഉണ്ടായിരുന്നു. അദ്ദേഹം പറയുന്നു: “പലപ്പോഴും എന്താണു സംഭവിക്കാൻപോകുന്നതെന്നു നമുക്ക് അറിയില്ല. ജീവിതം അനിശ്ചിത്വം നിറഞ്ഞതാണ്‌. പല ബുദ്ധിമുട്ടുളിലൂടെയും കടന്നുപോകേണ്ടിരും. എങ്കിലും യഹോയിൽ ആശ്രയിക്കുന്നവരെ യഹോവ അനുഗ്രഹിക്കും.” മാൽക്കം സഹോരന്‍റെ ഉപദേശം ഇതാണ്‌: “യഹോയുടെ സേവനത്തിൽ നിങ്ങൾ പരമാവധി ഫലപ്രരും ഊർജസ്വരും ആയിരിക്കാൻ പ്രാർഥിക്കുക. നിങ്ങളുടെ ശ്രദ്ധ എപ്പോഴും, ചെയ്യാൻ കഴിയാത്ത കാര്യങ്ങളിലല്ല, ചെയ്യാൻ കഴിയുന്ന കാര്യങ്ങളിലായിരിക്കണം.” *

19. (എ) 2017-ലെ വാർഷിവാക്യം അനുയോജ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്? (ബി) 2017-ലെ വാർഷിവാക്യം നിങ്ങൾ ജീവിത്തിൽ എങ്ങനെ ബാധകമാക്കും?

19 ഈ വ്യവസ്ഥിതി ‘അടിക്കടി അധഃപതിച്ചുകൊണ്ടിരിക്കുയാണ്‌.’ അതുകൊണ്ട് പ്രശ്‌നങ്ങൾ കൂടിരുമെന്നു നമ്മൾ പ്രതീക്ഷിക്കണം. (2 തിമൊ. 3:1, 13) ആ പ്രശ്‌നങ്ങൾ നമ്മളെ തളർത്തിക്കയാൻ അനുവദിക്കാതിരിക്കുന്നതു മുമ്പെന്നത്തെക്കാളും പ്രധാമാണ്‌. നമ്മൾ ചെയ്യേണ്ടത്‌ ഇതാണ്‌: യഹോയിൽ ശക്തമായ ആശ്രയം വളർത്തിയെടുക്കുക, അതേസമയം നമ്മളെക്കൊണ്ട് കഴിയുന്ന വിധത്തിൽ കാര്യങ്ങൾ ചെയ്യുക. 2017-ലെ ഈ വാർഷിവാക്യം എത്ര അനുയോജ്യമാണ്‌: “യഹോയിൽ ആശ്രയിക്കൂ! നല്ലതു ചെയ്യൂ!”—സങ്കീ. 37:3.

2017-ലെ നമ്മുടെ വാർഷികവാക്യം: “യഹോയിൽ ആശ്രയിക്കൂ! നല്ലതു ചെയ്യൂ!”—സങ്കീ. 37:3.

^ ഖ. 18 2013 ഒക്‌ടോബർ 15 ലക്കം വീക്ഷാഗോപുത്തിന്‍റെ 17-20 പേജുകൾ കാണുക.