അനേകം ജനതകൾക്കിടയിൽ യഹോവയുടെ “മഞ്ഞു” തുളളികൾ
ഗീതം 17
അനേകം ജനതകൾക്കിടയിൽ യഹോവയുടെ “മഞ്ഞു” തുളളികൾ
1. ഉ-ഷഃ മ-ഞ്ഞു-പോൽ മ-നോ-ജ്ഞം
ശേ-ഷി-പ്പാം ക്രി-സ്‌തൻ വ-ധു.
തൻ ക-ണ്ണിൽ വി-ശി-ഷ്ട-ര-വർ,
തൻ പ-ക്ഷം ചേർ-ന്നീ-ട-വേ.
2. ജാ-തി-ക-ളിൻ മ-ധ്യേ, ദൈ-വ
സേ-വ-കർ തു-ഷാ-രം പോൽ.
സൗ-മ്യ-രും സു-ഖ-ദ-രു-മായ്,
ശാ-ന്തി തേ-ടി-ടു-ന്ന-വർ.
3. ഈ രാ-ജ്യ പ്ര-ഭാ-വ നാ-ളിൽ
തു-ണ-യേ-കും തോ-ഴ-രായ്
മ-ഞ്ഞു-പോൽ വേ-റെ-യ-ജ-ങ്ങൾ,
മോ-ദാൽ ചേർ-ന്നു സേ-വി-പ്പൂ.
4. സ-ന്ന-ദ്ധ സേ-വ-ക-രേ-റെ,
യാ-ഹി-ന്റെ യ-ശ-സ്സി-ന്നായ്.
നാ-മും മ-ഞ്ഞിൻ തു-ള്ളി-കൾ പോൽ,
രാ-ജ്യം കീർ-ത്തി-ക്കാ-മെ-ന്നും.