‘എനിക്കു മനസ്സുണ്ട്’
ഗീതം 156
‘എനിക്കു മനസ്സുണ്ട്’
1. ദൈ-വ-സു-തൻ സ്‌നേ-ഹ-നി-ധി,
സ്വർ-ഗ-വാ-സം താ-നൊ-ഴി-ഞ്ഞു,
ന-ര-രോ-ടൊ-ത്തു പാർ-ത്ത-വർ-ക്കായ് ദി-വ്യ-മാം
സ-ത്യം-ത-ന്ന-ധ-രേ പ-കർ-ന്നു.
ന-രർ-ക്കാ-ശ്വാ-സം ചൊ-രി-ഞ്ഞു,
ഏ-കി സൗ-ഖ്യം ദീ-നർ-ക്കെ-ല്ലാം.
ത-ന്റെ രാ-ജ നി-യോ-ഗെ വി-ശ്വ-സ്‌തം,
ചൊ-ന്നു താൻ: ‘എ-നി-ക്കു മ-ന-സ്സാം.’
2. നൽ-കി വി-ശ്വ-സ്‌താ-ടി-മ-യെ
യാ-ഹ-ധി-കം സ-ഹാ-യ-മായ്.
അ-വ-രോ-ടൊ-ത്തു നാം സേ-വി-പ്പാ-ന-ന്ദ-മായ്
ക്ലേ-ശി-ത-ക്ഷീ-ണ-രെ ര-ക്ഷി-പ്പാൻ!
അ-വ-രെ ഗാ-ഢം സ്‌നേ-ഹി-ക്കിൽ,
അ-വ-രാ സ്‌നേ-ഹം മ-തി-ക്കും.
നീ വി-ധ-വ-യ-നാ-ഥ-രോ-ടെ-ന്നും
‘മ-ന-സ്സു-ണ്ടെ-നി-ക്കെ’-ന്നോ-തു-മോ?
3. പ-ഠി-പ്പി-ക്കാൻ, ഘോ-ഷി-ക്കു-വാൻ,
ദൈ-വ-സ്‌നേ-ഹം പ്രേ-ര-ക-മാം.
നെ-ടു-വീർ-പ്പി-ടു-ന്നോ-രാം നി-രാ-ശ്ര-യ-രാം
സ-ത്യ-സ്‌നേ-ഹി-ക-ളെ തേ-ടി-ടാം.
വേ-ദ-സ-ത്യ വാ-ഗ്‌ദാ-ന-ങ്ങൾ
ഗ്ര-ഹി-ച്ചാ-ത്മാർ-ഥം അ-വ-രും
ദൈ-വ-സേ-വ ചെ-യ്‌താൽ എ-ന്താ-ന-ന്ദം!
‘മ-ന-സ്സു-ണ്ടെ-നി-ക്കെ’-ന്നോ-തു-കിൽ.