ഒന്നാമത് രാജ്യം അന്വേഷിക്കുന്നതിൽ തുടരുക
ഗീതം 172
ഒന്നാമത് രാജ്യം അന്വേഷിക്കുന്നതിൽ തുടരുക
1. സർ-വ-വും നേ-രേ-യാ-ക്കി-ടും
തൻ ക്രി-സ്‌തു-വിൻ രാ-ജ്യം ഹാ
യാ-ഹി-ന്നു പ്രി-യ-ങ്ക-ര-വും
സ-ന്തു-ഷ്ടി ദാ-യ-ക-വും.
വി-ശ്വാ-സാൽ പ്ര-വാ-ച-കർ ക-
ണ്ടാ-ശി-ച്ചു രാ-ജ്യ-ത്തി-നായ്
ഇ-ന്നു നാ-ഥ-നേ-ശു പ്രേ-രി-
പ്പി-ക്കു-ന്നേ-വം ചെ-യ്യു-വാൻ.
(കോറസ്)
മു-മ്പേ രാ-ജ്യം അ-ന്വേ-ഷി-ക്ക,
യാ-ഹിൻ ശ്രേ-ഷ്‌ഠ നീ-തി-യും.
തൻ മ-ഹ-ത്ത്വ-മാ-ദ്യം വെ-ച്ചു
സേ-വി-ക്ക-വ-നെ നേ-രായ്.
2. ദൈ-വ ദാ-സർ-ക്കെ-ത്ര ഹൃ-ദ്യം
രാ-ജ്യ-സേ-വ-ന പ-ങ്ക്!
ആ സേ-വ ല-ഭി-ച്ചോർ നാം അ-
തീ-വം ശ്ര-ദ്ധി-ക്കാ-മ-ത്.
ചി-ന്താ-ഭാ-ര-മാ-ക്കേ-ണ-മോ
നാ-ളെ-യിൻ പൈ-ദാ-ഹ-ങ്ങൾ?
ക-രു-തീ-ടും ദൈ-വം ന-മ്മെ
രാ-ജ്യം ആ-ദ്യം തേ-ടു-കിൽ.
(കോറസ്)
3. ഈ വ്യ-വ-സ്ഥ വേ-ഗം നീ-ങ്ങും
ദി-വ്യ-മാ-മൊ-ന്നു-ദി-ക്കും.
മാ-ന-വർ സ്‌തു-തി-ക്കും യാ-ഹെ;
ഭൂ പ-ര-ദീ-സ-യാ-കും.
ഘോ-ഷി-ക്കാം രാ-ജ്യ-സു-വാർ-ത്ത
സൗ-മ്യ-രെ കാ-ണി-ച്ചീ-ടാം,
അ-വർ-ക്കാ-ശ്ര-യം യാ-ഹി-ലും
ദി-വ്യാ-ധി-പ-ത്യ-ത്തി-ലും.
(കോറസ്)