‘ജ്ഞാനം സൗമ്യരോടൊത്താകുന്നു’
ഗീതം 73
‘ജ്ഞാനം സൗമ്യരോടൊത്താകുന്നു’
(സദൃശവാക്യങ്ങൾ 11:2, NW)
1. യാ-ഹോ-ടൊ-പ്പം ന-ട-ന്നി-ടാൻ,
വി-ന-യം നാം ധ-രി-ക്കേ-ണ്ടു.
മ-ഹാ-ദൈ-വ-ത്തിൻ മു-മ്പിൽ എ-
ന്ത-ഗ-ണ്യർ നാം എ-ന്നോർ-ത്തി-ടാം.
2. കൊ-ള്ളാ-ത്ത ദാ-സർ നാ-മെ-ന്നു
പാ-പി-കൾ നാം അ-റി-യു-ന്നു.
വി-ന-യം നാം കാ-ട്ടി-ടു-കിൽ,
എ-ന്താ-ശി-ഷം നാം പ്രാ-പി-ക്കും!
3. ചെ-റി-യോ-രായ് വർ-ത്തി-ച്ചി-ടാൻ
കർ-ത്തൻ പ-ഠി-പ്പി-ച്ചു ന-മ്മെ.
അ-ഹ-ന്ത-യാൽ നാം ചീർ-ക്കു-കിൽ
കർ-ത്താ-വി-ന്നാ-ജ്ഞ കേൾ-ക്കില്ല.
4. ഭ-യ-പ്പാ-ടോ-ടെ സേ-വി-ക്കാം,
യാ-ഹി-ന്നെ നാം സ്‌നേ-ഹി-ക്ക-യാൽ,
വി-നീ-തം നാം ച-രി-പ്പ-തോ,
ദൈ-വിക ശ്രേ-ഷ്‌ഠ ജ്ഞാ-ന-മാം.