‘ദൈവം സത്യവാനായ് കാണപ്പെടട്ടെ’
ഗീതം 170
‘ദൈവം സത്യവാനായ് കാണപ്പെടട്ടെ’
(റോമർ 3:4)
1. യ-ഹോ-വ സ-ത്യ-ത്തിൻ ദൈ-വം;
വ്യാ-ജം ചൊ-ല്ലു-കി-ല്ല.
എ-പ്പോ-ഴും ആ-ശ്ര-യ യോ-ഗ്യൻ;
സ്വ-യം അ-നി-ഷേ-ധ്യൻ.
മ-നു-ഷ്യർ വ്യാ-ജം ചൊ-ല്ലി-ലും
ദൈ-വം താൻ സ-ത്യ-വാൻ.
തൻ സ-ത്യം ശു-ദ്ധ-മായ് നിൽ-ക്കും,
നി-ത്യ-ത-യി-ലെ-ന്നും.
2. തൻ ഹി-തം ചെ-യ്യാൻ സു-ത-നെ
ഭൂ-വി-ല-യ-ച്ച-പ്പോൾ,
ദൈ-വം സ-ത്യ-വാ-നെ-ന്നേ-ശു
ക്രി-യ-യാൽ കാ-ണി-ച്ചു.
യാ-ഹിൻ ഹി-ത നിർ-ദേ-ശ-ങ്ങൾ
പ്ര-മാ-ണ-മായ് കാ-ത്തു.
നേ-രിൽ പ്ര-മോ-ദം ക-ണ്ട-വൻ
ര-ക്ഷി-ച്ച-ജ-ങ്ങ-ളെ.
3. ന-രർ വ-ച-നം നി-ന്ദി-ച്ചു
വ്യാ-ജം കൈ-ക്കൊ-ണ്ടാ-ലും,
ദൈ-വം സ-ത്യ-വാ-നാ-യി-ടാൻ
കാ-ക്കാം തൻ വ-ച-നം.
സ-ത്യ-വ-ച-ന-മോ ന-മു-
ക്കാ-ധാ-ര പ്ര-മാ-ണം.
അ-ന്വേ-ഷി-ച്ച-നു-സ-രി-ക്കും
അ-തിൻ സ-ത്യം സൗ-മ്യം.