ദൈവത്തിന്റെ സ്‌നേഹവായ്‌പുകളെ വിലമതിക്കുന്നു
ഗീതം 152
ദൈവത്തിന്റെ സ്‌നേഹവായ്‌പുകളെ വിലമതിക്കുന്നു
1. എ-ത്ര ധ-ന, ജ്ഞാ-ന, ഗ്രാ-ഹ്യം
ദൈ-വ-ത്തിൽ വ-സി-ക്കു-ന്നു!
തൻ വി-ധി-ക-ളോ അ-ഗാ-ധം!
മാർ-ഗ-മോ അ-ഗോ-ച-രം!
ആ-ര-വ-ന്നാ-ലോ-ച-ക-നായ്
അ-വ-നെ സ-ഹാ-യി-ച്ചു,
അ-വൻ ബാ-ധ്യ-ത-യി-ലാ-യി,
തി-രി-കെ ത-ന്നീ-ടാ-നായ്.
2. യാ-ഹിൻ-മ-ഹദ്-സ്‌നേ-ഹ-ത്തി-ന്നായ്
ന-ന്ദി-യു-ള്ളോ-രാ-ക നാം
നൽ-കാം ജീ-വ-ദേ-ഹ-ങ്ങൾ നാം
നീ-തി-യിൻ ദൈ-വ-ത്തി-നായ്.
ചെ-യ്‌ക-യാൽ സ-മർ-പ്പ-ണം നാം
നി-ന്നി-ടാം വി-ശ്വ-സ്‌ത-രായ്,
ന്യാ-യ-ബോ-ധം കൊ-ണ്ടു ന-മ്മൾ
ആ-വ-തെ-ല്ലാം ചെ-യ്‌തെ-ന്നും.
3. ലോ-കാ-നു-രൂ-പ-രാ-കാ-തെ
മാ-ന-സം പു-തു-ക്കി-ടാം
സ-ത്യ-ത്തിൻ പ്ര-ഭാ-വ-ത്താൽ നാം
ധ-രി-ക്ക വി-ശ്വാ-സ-വും.
പ്രാർ-ഥി-ക്കാ-ശി-ഷ-ത്തി-ന്നായ്, നാം
താ-ഴ്‌മ-യോ-ടെ സേ-വി-ക്കാം
സ്‌നേ-ഹി-ക്കിൽ അ-ന്യോ-ന്യം ന-മ്മൾ;
ശാ-ന്തി-മോ-ദം ക-ണ്ടെ-ത്തും.