നമ്മുടെ രാജാവാം ദൈവത്തെ വാഴ്‌ത്തുന്നു
ഗീതം 148
നമ്മുടെ രാജാവാം ദൈവത്തെ വാഴ്‌ത്തുന്നു
1. പാ-ടാം യാ-ഹി-ന്നു ഗീ-തം നാം!
വാ-ഴ്‌ത്തി-ടാം സ-ദാ ദൈ-വ-ത്തെ.
തൻ നാ-മം മുൻ നിർ-ത്തി-ടാം നാം,
അ-വ-ന്നി-ല-ണ-ഞ്ഞീ-ടു-ക.
തൃ-ക്ക-യ്യാൽ ന-മ്മെ പോ-റ്റു-ന്നു;
നാം വീ-ഴാ-തെ താ-ങ്ങീ-ടും താൻ.
തൻ വി-ശ്വ-സ്‌ത-രായ് നിൽ-ക്ക നാം,
യാ-ഹോ ശ്രേ-ഷ്‌ഠൻ കൃ-പാ-ലു-വും.
2. വി-ശ്വ-സ്‌ത സ-ത്യ-രാ-ക നാം,
ചൊൽ വാ-ഴ്‌ത്തു-ന്നു നി-ന്നെ-യെ-ന്നു.
ദൈ-വ മാർ-ഗ-മോ നീ-തി-യാം;
തൻ മ-ഹ-ത്വ-മോ സ്‌തു-ത്യ-മാം.
തൻ സ്‌നേ-ഹി-കളെ കാ-ക്കും താൻ.
ഗ-മ-നം പ്ര-യാ-സ-മ-ല്ല.
ക്ലേ-ശം നേ-രി-ടാൻ താ-ങ്ങും താൻ,
യാ-ഹാം രാ-ജ-നെ വാ-ഴ്‌ത്തും നാം.
3. ദൈ-വ-രാ-ജ്യ-മാ-സ-ന്ന-മാം
മ-ഹദ് നീ-തി-യാ-ന-യി-പ്പാൻ.
തൻ രാ-ജ്യ-മെ-ങ്ങും ഘോ-ഷി-ക്കാം,
സം-തൃ-പ്‌ത-രാ-യോ-രേ-വ-രും.
മീ-തെ യാ-ഹ-വ-രോ-ധി-ച്ചു
അ-നി-ഷേ-ധ്യ-നാം രാ-ജ-നെ.
ദു-ഷ്ട-രോ ഉ-ടൻ നീ-ങ്ങി-ടും.
തെ-ളി-യും ദി-വ്യാ-ധീ-ശ-ത്വം.