പുനരുത്ഥാന സന്തോഷം
ഗീതം 102
പുനരുത്ഥാന സന്തോഷം
1. ലാ-സർ നി-ദ്ര-കൊ-ണ്ടു
ക-ല്ല-റ-യൊ-ന്നിൽ.
സോ-ദ-രി-മാർ ഏ-ങ്ങി
നി-സ്സ-ഹാ-യ-രായ്!
തോ-ഴ-നേ-ശു മു-മ്പെ
വ-ന്നി-രു-ന്നെ-ങ്കിൽ,
ഹേ-ഡീ-സിൽ പോ-ക-യി-
ല്ലാ-യി-രു-ന്ന-വൻ.
ക-ല്ല-റ-യ്‌ക്കൽ ക്രി-സ്‌തു
വി-ളി-ച്ചു-റ-ക്കെ:
‘നി-ദ്ര-കൊ-ള്ളും ലാ-സർ,
ഉ-ണർ-ന്നു വ-രൂ!’
ശീ-ല-യാ-ലാ-വൃ-ത-
നായ് പു-റ-ത്തെ-ത്തി
ആ-ന-ന്ദം നി-റ-ഞ്ഞു
സ്‌നേ-ഹി-തർ-ക്ക-ന്ന്!
2. യേ-ശു-വിൽ ആ-ശി-ച്ചോർ
പാർ-ത്തു വി-മു-ക്തി,
താൻ മ-രി-ച്ച-പ്പോ-ഴോ
ആ-ശ-യ-റ്റോ-രായ്.
സ്‌നേ-ഹി-ത-ര-ട-ക്കി
ക-ല്ല-റ-യൊ-ന്നിൽ.
ആ-ണ്ടു പോ-യ-വ-ര-
ഗാ-ധ ദുഃ-ഖ-ത്തിൽ!
ദൈ-വ മു-മ്പിൽ ഹേ-ഡീസ്
വി-ഘ്‌ന-മാ-യി-ല്ല.
യേ-ശു-വെ ഉ-യർ-ത്തി
ഉ-ന്ന-ത-നാ-ക്കി.
ശി-ഷ്യർ മോ-ദി-ച്ചു തൻ
പ്ര-ത്യ-ക്ഷ-ത-യിൽ.
ഏൽ-പ്പി-ത-മായ് ത-ന്നിൽ
ഹേ-ഡീ-സിൻ താ-ക്കോൽ.
3. ആ-ദാം ചെ-യ്‌ത പാ-പം
മൃ-ത്യു വ-രു-ത്തി;
മൃ-ത-രോ ഉ-യിർ-ക്കും
ക്രി-സ്‌തു മൂ-ലം ഹാ.
ഹേ-ഡീ-സിൽ മ-രി-ച്ചോർ
കേ-ൾക്കും തൻ ശ-ബ്ദം
ജീ-വാ-ന-ന്ദ-ത്തി-ലേ-
ക്കു-യർ-ക്കു-മ-വർ.
നീ-തി-യിൽ വി-ധി-ക്കും
ഏ-വ-രേം ദൈ-വം
രാ-ജ്യ പ്ര-ഭേ ചെ-യ്‌ത
ക്രി-യ-ക-ളാ-ലെ.
ജീ-വ പു-സ്‌ത-ക-ത്തിൽ
പേ-രു-ള്ളോ-രെ-ല്ലാം
സ്വ-സ്ഥം ന-വ-ഭൂ-വിൽ
നി-ത്യം ജീ-വി-ക്കും.