വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രകാശം അധികം ശോഭനമാകുന്നു

പ്രകാശം അധികം ശോഭനമാകുന്നു

ഗീതം 111

പ്രകാശം അധികം ശോഭനമാകുന്നു

(സദൃശവാക്യങ്ങൾ 4:18)

1. ദൈ-വ-വ-ച-ന ദീ-പ്‌തി ശോ-ഭ-ന-മായ്‌,

ദി-നം സ-മീ-പ-മാ-കെ പ്ര-ഭ വർ-ധി-പ്പു.

അ-റി-യി-പ്പു യ-ഹോ-വ രാ-ജ്യ സ-ത്യം;

ആ-ഹ്വാ-നം ചെ-യ്യു-ന്നു താൻ; ‘ചെ-വി ചാ-യ്‌ക്കു-വിൻ.’

വ്യാ-ജ-മാം മ-ത-ബ-ദ്ധ-രായ്‌

നാം ക-ഴി-ഞ്ഞ കാ-ലം പൊ-യ്‌പോയ്‌.

കർ-ത്തൃ-ദി-നേ

സ-ത്യോ-ദ-യ-മായ്‌.

പ്ര-ഭാ-ത ര-ശ്‌മി-പോൽ പ്ര-ഭ പ-ടർ-ന്നു.

നീ-തി-മാ-ന്മാ-രിൽ ജാ-ജ്വ-ല്യ-മായ്‌ ദൈ-വ-പ്ര-ഭ,

ഹാ ദൈ-വ പ്ര-ഭ.

2. ഏ-റും പ്ര-ഭ നീ-തി-മാ-ന്മാ-രിൻ മാർ-ഗേ,

സ്‌നേ-ഹാർ-ദ്ര-മായ്‌ യ-ഹോ-വ പ്ര-ഭ വീ-ഴ്‌ത്തു-ന്നു.

സൽ-ഗ്രാ-ഹ്യ-ത്തിൻ ചു-രുൾ അ-വ-ന-ഴി-ച്ചു;

മാ-റ്റും സ്വ-ജാ-തി-യെ സ-ത്യ-നു-രൂ-പ-മായ്‌.

മാർ-ഗ-ഭ്രം-ശ-മെ-ന്നു തോ-ന്നാം

നാ-മ-പൂർ-ണ-ത ധ-രി-ക്കെ;

സ-ത്യ-പ്ര-ഭ

വി-ള-ങ്ങി-ടും ഹാ.

കൃ-പാർ-ദ്രം യാഹ്‌ പ്ര-ഭാ-സ-ഹാ-യ-മേ-കി.

തേ-ജോ-ജ്വ-ല പ്ര-ഭ ചൊ-രി-വു. ശ്രേ-ഷ്‌ഠ പ്ര-ഭ

വി-ശി-ഷ്‌ടോ-ജ്വ-ലം.

3. മാർ-ഗേ പ്ര-ഭ പ്ര-ശോ-ഭി-ച്ചി-ടു-ന്നേ-റ്റം

മ-ധ്യാ-ഹ്ന-സൂ-ര്യൻ തു-ല്യം തെ-ളി-വാ-ന-ത്തിൽ.

ദൈ-വ പ്ര-ഭ ന-മ്മെ പ്ര-ബു-ദ്ധ-മാ-ക്കും;

പാ-ത പ്ര-ദീ-പ്‌ത-മാ-ക്കും, ത-പി-ക്കേ-ണ്ട നാം.

സം-ശ-യ വ്യ-ഥ-യി-ല്ലാ-തെ

ശീ-ഘ്രം സ-ത്യം വ്യാ-പി-പ്പി-ക്കാം.

മാർ-ഗേ ന-മ്മൾ

സ്ഥി-രം പോ-യി-ടാം.

ദീ-പ്‌ത പ്ര-ഭ വർ-ധി-ത-മാ-കും എ-ന്നും.

നീ-തി-മാ-ന്മാർ പ്ര-മോ-ദി-ക്കു-ന്നു. ദീ-പ്‌തി-യെ-ത്ര

പ്ര-ഭാ-പൂ-രി-തം.