മുന്നേറിൻ!
ഗീതം 123
മുന്നേറിൻ!
1. മു-ന്നേ-റിൻ, മു-ന്നേ-റിൻ പ-ക്വ-ത നേ-ടാൻ!
പ്രാ-പ്‌തി നാം പ്രാ-പി-പ്പ-തെ-ത്ര ദൈ-വ-താ-ത്‌പ-ര്യം.
നി-ന്റെ ശു-ശ്രൂ-ഷ-യിൽ വൃ-ദ്ധി-നേ-ടു-വിൻ,
അ-നു-ഗ്ര-ഹി-ക്കും ദൈ-വം താൻ.
ഇ-ട-മു-ണ്ടേ-വർ-ക്കും ശു-ശ്രൂ-ഷ-യിൽ.
ഇ-തേ-ശു-വിൻ വേ-ല-യെ-ന്നോർ-ക്ക നാം.
ദൈ-വ-ത്തെ നോ-ക്കാം നാം വീ-ഴാ-തി-രി-പ്പാൻ.
നീ-തി-യി-ലു-റ-ച്ചു നിൽ-ക്കാം.
2. മു-ന്നേ-റിൻ മു-ന്നേ-റിൻ, ധീ-രം സാ-ക്ഷി-ക്ക!
നി-ത്യ സു-വാർ-ത്ത നാം നൽ-കിൻ സർ-വ-ലോ-കർ-ക്കും.
രാ-ജ-നാം യാ-ഹി-നെ വാ-ഴ്‌ത്തിൻ ആ-ന-ന്ദാൽ,
ഭ-വ-നം തോ-റും സാ-ക്ഷ്യ-ത്താൽ.
ദു-ഷ്ട ശ-ത്രു ഭീ-ഷ-ക-നാ-കി-ലും,
പിൻ-വാ-ങ്ങി-ടാ-തേ-വ-രേം കേൾ-പ്പി-ക്ക,
ദൈ-വ-രാ-ജ്യ-ത്തിൻ സാ-മീ-പ്യ വാർ-ത്ത നാം.
പ്ര-ഖ്യാ-പി-ക്കാം സ-ത്യ-മേ-റ്റം.
3. മു-ന്നേ-റിൻ, മു-ന്നേ-റിൻ; നേ-രേ പോ-യി-ടാം.
ഏ-റ്റു-വിൻ പ്രാ-പ്‌തി-കൾ വേ-ല-യെ-ത്ര-യേ-റെ-യാം!
ദൈ-വാ-ത്മാ-വെ-പ്പോ-ഴും പ്രേ-രി-പ്പി-ക്ക-ട്ടെ,
ദി-വ്യാ-ന-ന്ദം പ്രാ-പി-ക്ക നാം.
സ്‌നേ-ഹി-ച്ചി-ടാം സോ-ദ-ര-രെ-യെ-ന്നും;
ചേർ-ന്നി-ടിൻ യോ-ഗ-ത്തിൽ വാ-രം തോ-റും.
വൃ-ദ്ധി പ്രാ-പി-ക്കാൻ സ-ഹാ-യി-ച്ചീ-ടു-ക,
വി-ള-ങ്ങ-ട്ടൊ-ന്നായ് പ്ര-കാ-ശം.