മുഴുദിനവും ആനന്ദിക്കുക
ഗീതം 19
മുഴുദിനവും ആനന്ദിക്കുക
1. ആ-ന-ന്ദി-ച്ചു-ല്ല-സി-
പ്പിൻ! ദൈ-വ-പ്രീ-തി-യിൽ നാം.
ചെ-യ്‌വ-തെ-ന്തി-ലും മോ-
ദി-ക്ക മു-ഴു-ദി-ന-വും.
ഇ-ല്ല ലോ-പം യ-ഹോ-വ-യിൻ താ-ങ്ങു-ണ്ടാ-
കിൽ എ-ന്ത-ധി-കം ചോ-ദി-ക്കേ-ണ്ടു നാം?
ആ-ഴെ സ്വ-സ്ഥ-രും ശാ-
ന്ത-രും സം-തൃ-പ്‌ത-രു-മായ്,
നി-റ-വോ-ടെ-ന്നും നാം
ദൈ-വ-ത്തോ-ട-ടു-ത്തി-ടും.
ഹൃ-ദ്യാ-ന-ന്ദ-പ്ര-ഹർ-ഷ-മോ-ടെ, പി-ന്മാ-
റി-ടാ-തെ നാം കൊ-യ്യും സ-മൃ-ദ്ധ-മായ്.
2. രാ-ജ്യ സ-ത്യാൽ സ്വ-ത-
ന്ത്രർ നാം ഉ-ല്ല-സി-ച്ചി-ടും.
ദൈ-വ-പു-ത്രൻ ത-ന്നാ-
ജ്ഞ-യെ ശ്ര-ദ്ധി-ച്ചി-ടും നാം.
തൻ ര-ക്ത-ത്താൽ വി-ല-യ്‌ക്കു വാ-ങ്ങി, പ്ര-വീ-
ണ-രാ-ക്കി ന-മ്മെ തി-ര-ഞ്ഞെ-ടു-ത്തു.
അ-തു-ല്യാ-ന-ന്ദ-മേ-
കും തൻ രാ-ജ്യം വ-ന്നി-താ.
തൻ വി-ചാ-ര-കൻ കൈ-
ക-ളിൽ സു-ര-ക്ഷി-തർ നാം.
ഇ-ന്നു നാ-മോ പ്ര-ബു-ദ്ധ-രാ-യി; പ്ര-ശോ-
ഭി-താ-ശ പ-ക-രും ന-രർ-ക്കെ-ല്ലാം.
3. ന-ര-രോ-ടു പ്ര-സം-
ഗം അ-ത്യാ-ന-ന്ദ-മേ-കും,
ഹാ എ-ന്താ-ന-ന്ദം സൗ-
മ്യ-രെ ക-ണ്ടെ-ത്തി-ടു-മ്പോൾ.
സോ-ദ-ര-സ്‌നേ-ഹ-മേ-വം സ്വാ-ഗ-ത-ഭാ-
വം ന-മ്മിൽ കാ-ക്കും മ-ന-സ്സൊ-രു-മ.
രാ-ജ്യ-ഘോ-ഷ-ത്താൽ ആ-
ന-ന്ദം മു-ഴു-ദി-ന-വും.
കാൺ-മിൻ വൻ പു-രു-ഷാ-
ര-ത്തിൻ വ-ളർ-ച്ച-യും നാം!
യാ-ഹിൽ നി-ന്നും ഭു-ജി-ച്ചു തൻ മാർ-ഗേ സ-
ഞ്ച-രി-ച്ചു നാം സ്‌തു-തി-ക്കു-മ-വ-നെ.