വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഴുദിനവും ആനന്ദിക്കുക

മുഴുദിനവും ആനന്ദിക്കുക

ഗീതം 19

മുഴുദിനവും ആനന്ദിക്കുക

(സങ്കീർത്തനം 32:⁠11)

1. ആ-ന-ന്ദി-ച്ചു-ല്ല-സി-

പ്പിൻ! ദൈ-വ-പ്രീ-തി-യിൽ നാം.

ചെ-യ്‌വ-തെ-ന്തി-ലും മോ-

ദി-ക്ക മു-ഴു-ദി-ന-വും.

ഇ-ല്ല ലോ-പം യ-ഹോ-വ-യിൻ താ-ങ്ങു-ണ്ടാ-

കിൽ എ-ന്ത-ധി-കം ചോ-ദി-ക്കേ-ണ്ടു നാം?

ആ-ഴെ സ്വ-സ്ഥ-രും ശാ-

ന്ത-രും സം-തൃ-പ്‌ത-രു-മായ്‌,

നി-റ-വോ-ടെ-ന്നും നാം

ദൈ-വ-ത്തോ-ട-ടു-ത്തി-ടും.

ഹൃ-ദ്യാ-ന-ന്ദ-പ്ര-ഹർ-ഷ-മോ-ടെ, പി-ന്മാ-

റി-ടാ-തെ നാം കൊ-യ്യും സ-മൃ-ദ്ധ-മായ്‌.

2. രാ-ജ്യ സ-ത്യാൽ സ്വ-ത-

ന്ത്രർ നാം ഉ-ല്ല-സി-ച്ചി-ടും.

ദൈ-വ-പു-ത്രൻ ത-ന്നാ-

ജ്ഞ-യെ ശ്ര-ദ്ധി-ച്ചി-ടും നാം.

തൻ ര-ക്ത-ത്താൽ വി-ല-യ്‌ക്കു വാ-ങ്ങി, പ്ര-വീ-

ണ-രാ-ക്കി ന-മ്മെ തി-ര-ഞ്ഞെ-ടു-ത്തു.

അ-തു-ല്യാ-ന-ന്ദ-മേ-

കും തൻ രാ-ജ്യം വ-ന്നി-താ.

തൻ വി-ചാ-ര-കൻ കൈ-

ക-ളിൽ സു-ര-ക്ഷി-തർ നാം.

ഇ-ന്നു നാ-മോ പ്ര-ബു-ദ്ധ-രാ-യി; പ്ര-ശോ-

ഭി-താ-ശ പ-ക-രും ന-രർ-ക്കെ-ല്ലാം.

3. ന-ര-രോ-ടു പ്ര-സം-

ഗം അ-ത്യാ-ന-ന്ദ-മേ-കും,

ഹാ എ-ന്താ-ന-ന്ദം സൗ-

മ്യ-രെ ക-ണ്ടെ-ത്തി-ടു-മ്പോൾ.

സോ-ദ-ര-സ്‌നേ-ഹ-മേ-വം സ്വാ-ഗ-ത-ഭാ-

വം ന-മ്മിൽ കാ-ക്കും മ-ന-സ്സൊ-രു-മ.

രാ-ജ്യ-ഘോ-ഷ-ത്താൽ ആ-

ന-ന്ദം മു-ഴു-ദി-ന-വും.

കാൺ-മിൻ വൻ പു-രു-ഷാ-

ര-ത്തിൻ വ-ളർ-ച്ച-യും നാം!

യാ-ഹിൽ നി-ന്നും ഭു-ജി-ച്ചു തൻ മാർ-ഗേ സ-

ഞ്ച-രി-ച്ചു നാം സ്‌തു-തി-ക്കു-മ-വ-നെ.