യഹോവയുടെ ആദ്യജാതനെ വാഴ്‌ത്തുക!
ഗീതം 105
യഹോവയുടെ ആദ്യജാതനെ വാഴ്‌ത്തുക!
1. വാ-ഴ്‌ത്തിൻ യാ-ഹിൻ ജാ-ത-നാം
ദി-വ്യാ-വ-കാ-ശി-യെ.
താ-ത-ന്റെ മൊ-ഴി കാ-ത്തു,
തൻ സൃ-ഷ്ടി-നാൾ മു-തൽ.
സ്വർ-ഗ-ത്തി-ലും ഭൂ-വി-ലും
അ-വൻ നിർ-മി-ച്ചെ-ല്ലാം,
യാ-ഹി-ന്റെ മേ-ന്മ കാ-ട്ടി,
ദൈ-വ-ത്തിൻ വ-ക്താ-വായ്.
2. ദി-വ്യ രൂ-പ-നെ-ങ്കി-ലും
താൻ സ്വാർ-ഥ-ത-യോ-ടെ
മൽ-സ-രി-ച്ചി-ല്ല ദൈ-വ
തു-ല്യ-നായ്-ത്തീ-രു-വാൻ.
വി-നീ-തം മർ-ത്യ-രൂ-പം
ധ-രി-ച്ചി-റ-ങ്ങി താൻ,
യ-ഹോ-വെ സം-സ്ഥാ-പി-ക്കാൻ
ജീ-വൻ ന-രർ-ക്കേ-കാൻ.
3. ദൈ-വ-മു-ന്ന-ത-നാ-ക്കി
ക്രി-സ്‌തു-വി-നെ-യേ-റ്റം
യാ-ഹിൻ കാ-ര്യ-സ്ഥ-നാ-കാൻ,
തൻ നാ-മ-ശു-ദ്ധി-ക്കായ്.
അർ-മ-ഗെ-ദ്ദോ-നിൽ താ-ങ്ങും
ദൈ-വാ-രാ-ധ-ക-രെ,
വൈ-രി-യെ ന-ശി-പ്പി-ക്കും,
നി-ത്യ-ശാ-ന്തി നൽ-കും.
4. വാ-ഴ്‌ത്തിൻ ആ-ദ്യ-ജാ-ത-നെ!
തൻ വാ-ഴ്‌ച ഘോ-ഷി-ക്ക
വീ-ടു-തോ-റും ഘോ-ഷി-ക്ക
സ-ത്യം നി-ല-നിർ-ത്താൻ.
മ-റ്റു-ള്ളോർ ചെ-യ്യേ-ണ്ട-തു
നേ-രിൽ കാ-ണി-ച്ചീ-ടാം.
സ-ഹ-ജ-രെ ഉ-ണർ-ത്താം
യേ-ശു-വെ വാ-ഴ്‌ത്തു-വാൻ.