യഹോവയുടെ ആലയപ്രാകാരങ്ങളിൽ പ്രവേശിക്കുക
ഗീതം 194
യഹോവയുടെ ആലയപ്രാകാരങ്ങളിൽ പ്രവേശിക്കുക
1. നാ-ടെ-ങ്ങു-മായ് യാ-ഹി-ന്റെ സാ-ക്ഷി-കൾ ഘോ-ഷി-പ്പൂ.
‘വാ-ഴു-ന്നു ദൈ-വം പു-ത്ര-നോ-ടൊ-ത്തായ്!’
സ-മ-യ-മായ് സർ-വ-ശ-ക്ത-നെ ആ-രാ-ധി-പ്പാൻ,
തൻ മാർ-ഗേ പോയ് തൻ ഗൃ-ഹെ പാർ-ക്കാ-നും.
2. പ്രാ-കാ-ര-ത്തിൻ വാ-തിൽ തു-റ-ന്നി-ടാം സൗ-മ്യർ-ക്കായ്
ദൈ-വ-സ-ന്നി-ധി-യിൽ പ്ര-വേ-ശി-പ്പാൻ
കാ-ഴ്‌ച-യു-മായ് ക-യ-റു-വിൻ വി-ശു-ദ്ധ ശൈ-ലം.
ആ-ന-ന്ദി-ച്ചാ-മോ-ദി-ക്ക ചി-ത്ത-ങ്ങൾ.
3. ഈ നാ-ളി-ലോ കു-റ-ഞ്ഞോൻ സ-ഹ-സ്ര-മാ-യി-ടും.
ചേ-രു-ന്നി-താ ക്രി-സ്‌തൻ വേ-റെ ആ-ടും.
കൂ-ടു-ന്ന-വർ പ്രാ-ക്കൾ-പോൽ ആ-ല-യാ-ങ്ക-ണ-ത്തിൽ,
യാ-ഹിൻ തി-രു-നാ-മം സ്‌തു-തി-ച്ചീ-ടാൻ.
4. ക-ട-പ്പിൻ വാ-തിൽ, സ്‌തു-തി-പ്പിൻ സർ-വേ-ശൻ യാ-ഹെ.
ഭൂ-വെ-ല്ലാം ധ്വ-നി-ക്കു-ന്നീ ആ-ഹ്വാ-നം.
സ-മ്മേ-ളി-പ്പിൻ സ-ത്യാ-രാ-ധ-ന-യിൻ പ്രാ-കാ-രെ.
നി-ത്യ-നി-വാ-സ-ത്തി-നി-ട-മാ-ക്കിൻ.