യഹോവ നമ്മുടെ സ്രഷ്ടാവ്
ഗീതം 154
യഹോവ നമ്മുടെ സ്രഷ്ടാവ്
1. ഭൂ-മി യ-ഹോ-വ മോ-ഹ-ന-മായ് ച-മ-ച്ചു.
മ-നു-ഷ്യ-നു നൽ-കി നി-വാ-സ-ത്തി-നായ്.
ശ-ത-സ-ഹ-സ്ര-ദൂ-തർ സ-ന്തോ-ഷി-ച്ചാർ-ത്തു
ദൈ-വ സൃ-ഷ്ടി-യിൻ മ-ഹൽ ദൃ-ശ്യ-ത്തി-ങ്കൽ
2. ഭാ-സു-ര പർ-ദീ-സ-യായ് ഭൂ-മി മാ-റി-ടും.
ഇ-ത-ല്ലോ യാ-ഹി-ന്റെ ഹൃ-ദ-യോ-ദ്ദേ-ശ്യം.
മ-ത്സ-ര സ്വേ-ച്ഛ-യാ-ലു-ത്ഭ-വി-ച്ചു പാ-പം
പൊ-യ്‌പോ-യി-ടു-മു-ടൻ നാ-മാ-ന-ന്ദി-ക്കും.
3. ആ-സ-ന്ന ദൈ-വ-രാ-ജ്യം തി-രു-ത്തു-മെ-ല്ലാം.
പ്ര-തീ-ക്ഷ-യോ-ടെ നാം കാ-ത്തി-ടു-ന്നാ നാൾ.
നാം ഘോ-ഷി-ച്ചി-ടും ആ-ന-ന്ദാൽ ഈ സു-വാർ-ത്ത,
മ-നു-ഷ്യർ-ക്കു സ-ത്യ-പ്ര-കാ-ശ-മേ-കാൻ.
4. സ്‌നേ-ഹ-മെ-ഴും ക-ണ്ണാൽ നോ-ക്കും നാം യാ-ഹി-നെ,
സൃ-ഷ്ടി-താ-വാ-മ-വൻ സ്‌തു-ത്യർ-ഹ-ന-ല്ലോ.
എത്ര വി-വേ-കാൽ നൽ-കി ന-രർ-ക്കെ-ല്ലാം താൻ!
വാ-ഴ്‌ത്തി സേ-വി-ക്കും നാം മു-ഴു-ദേ-ഹി-യാൽ.