സ്വർഗത്തിൽനിന്നുളള അപ്പം
ഗീതം 150
സ്വർഗത്തിൽനിന്നുളള അപ്പം
1. സ്വർ-ഗ-സ്ഥ-നാം പി-താ-വേ,
എ-ന്നു-മെ-ന്നും നീ ഒ-രു-പോൽ.
മോ-ദി-ച്ചു സ്‌തു-തി പാ-ടി
നിൻ നാ-മം വാ-ഴ്‌ത്തി-ടും ഞ-ങ്ങൾ.
അൻ-പു-ള്ളോ-രി-ട-യൻ നീ
മ-ന്നാ നൽ-കി-ക്കൊ-ണ്ട്,
നിൻ പൂർ-വ ജ-ന-ത്തെ നീ
വി-ശ്വ-സ്‌തം ന-ട-ത്തി.
നീ തീർ-ത്ത-വ-രിൻ ദാ-ഹം
പാ-റ-യു-തിർ-ത്ത ജ-ല-ത്താൽ.
ക-നാ-നി-ലേ-ക്കെ-ത്തി-ച്ചു,
പോ-ഷി-താ-ന-ന്ദ കൂ-ട്ട-മായ്.
2. പോ-റ്റാ-നായ് ത-ന്ന മ-ന്നാ
നിൻ പു-ത്ര-ന്റെ മുൻ-നി-ഴ-ലായ്,
വി-ട്ട-വൻ സ്വർ-ഗ-തേ-ജ-സ്സ്
മ-നു-ഷ്യ-രെ ര-ക്ഷി-ക്കു-വാൻ.
സ്വർ-ഗീ-യ അ-പ്പ-മാം താൻ
നൽ-കി സ്വ-ദേ-ഹ-വും,
സ്വ-ബ-ലി-യാ-ലെ-ല്ലാർ-ക്കും
ര-ക്ഷ നൽ-കീ-ടു-വാൻ.
വി-ശ്വാ-സാൽ പ-ങ്കി-ടാം നാം
ദൈ-വ-ദ-ത്ത-മാ-മ-പ്പ-ത്തെ.
ഭു-ജി-ക്ക-തു നി-ത്യേ-ന
വി-ശു-ദ്ധി-യിൽ ജീ-വി-ച്ചി-ടാൻ.
3. ഈ സ്വർ-ഗീ-യ വൃ-ത്താ-ന്തം
വി-ശ-പ്പു-ള്ളോർ-ക്ക-ക-റ്റാ-തെ,
അ-വ-സ-രം പോൽ പോ-റ്റാം
ക്രി-സ്‌തു-വിൻ കു-ഞ്ഞാ-ടു-ക-ളെ.
ദൈ-വ-ത്തിൻ നീ-തി തേ-ടാൻ
നാം താ-ങ്ങി-ന-വ-രെ,
ര-ക്ഷ നേ-ടാ-നും ദൈ-വ
കൃ-പ പ്രാ-പി-പ്പാ-നും.
അർ-മ-ഗെ-ദോ-നാം മ-ഹദ്
യു-ദ്ധം ന-ട-ന്ന ശേ-ഷ-മോ
നാം ദൈ-വ-സ്‌തു-തി പാ-ടും,
തൻ ചെ-യ്‌തി-യിൽ സ-ന്തോ-ഷി-ക്കും.