സ്‌നേഹം—ഐക്യത്തിന്റെ ഒരു സമ്പൂർണ ബന്ധം
ഗീതം 173
സ്‌നേഹം—ഐക്യത്തിന്റെ ഒരു സമ്പൂർണ ബന്ധം
1. കാ-ലാ-ന്ത-മി-ന്നു സ്‌നേ-ഹ-മോ
ത-ണു-ത്ത-നേ-ക-രിൽ.
നാ-മാ-ദ്യ-സ്‌നേ-ഹം കാ-ത്തു-കൊ-
ണ്ടൊ-ഴി-ഞ്ഞി-ടാ-ഗ-തി.
നാം ദൈ-വ-ത്തെ പ-കർ-ത്തു-കിൽ
പ-ക-രു-മേ-വർ-ക്കും,
ഹൃ-ദ്യേ നി-റ-യും ദി-വ്യ-മാം
വി-ശി-ഷ്ട-സ്‌നേ-ഹ-ത്തെ.
2. ക-പ-ട-മി-ല്ലാ-തു-ള്ളൊ-രു
അ-ഗാ-ധ-സ്‌നേ-ഹം നാം
വ-ളർ-ത്തി-യും നിർ-ലോ-പ-മായ്
ചൊ-രി-ഞ്ഞു-കൊ-ണ്ടു-മെ,
സ-ഹോ-ദ-ര ഹൃ-ദ-യ-ങ്ങൾ
ക-വർ-ന്നു-കൊ-ണ്ടു നാം
ക-ട-മ്പെ-ട്ടു-ള്ള-തേ-കി-ടും
ദൈ-വ-ത്തിൻ പ്രി-യർ-ക്ക്.
3. ഈ പാഴ്-വ്യ-വ-സ്ഥ നീ-ങ്ങ-വേ
സ്‌നേ-ഹാ-ലൊ-ന്നി-ച്ചി-ടാം.
ഐ-ക്യ-ത്തിൻ ബ-ന്ധ-മാ-മ-ത്
പി-ടി-ച്ചി-ടാം ദൃ-ഢം.
ത-ര-ള-തീ-വ്ര-സ്‌നേ-ഹ-മോ
എ-ല്ലാർ-ക്കു-മാ-വ-ശ്യം.
നി-യോ-ഗ-പൂർ-ത്തി-യോ-ള-മ-
തൊ-ന്നായ് നിർ-ത്തും ന-മ്മെ.
4. വി-ശി-ഷ്ട-ദി-വ്യ-ബ-ന്ധ-മോ
വി-ജ-യ-ഹേ-തു-വാം.
ന-മ്മേ-പ്പോൽ മ-റ്റു-ള്ളോ-രെ നാം
സ്‌നേ-ഹി-ച്ചി-ടു-ന്ന-തിൽ.
ന-മ്മു-ടെ സ്‌നേ-ഹ-മാ-ഴ, ശ-
ക്ത, ഹൃ-ദ്യ-മാ-ക-ട്ടെ.
സ്‌നേ-ഹം വി-ള-ങ്ങു-ന്നൈ-ക്യ-ത്തിൻ
സ-മ്പൂർ-ണ ബ-ന്ധ-മായ്.