വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാനിളായി ജീവിക്കാം

അവരെ ഹൃദ്യമായി സ്വാഗതം ചെയ്യുക

അവരെ ഹൃദ്യമായി സ്വാഗതം ചെയ്യുക

ആരെയാണ്‌ ഹൃദ്യമായി സ്വാഗതം ചെയ്യേണ്ടത്‌? നമ്മുടെ ക്രിസ്‌തീയ യോഗങ്ങൾക്ക് വരുന്ന എല്ലാവരെയും. അവർ ചിലപ്പോൾ പുതിരാകാം, അല്ലെങ്കിൽ വർഷങ്ങളായി നമുക്ക് അറിയാവുന്നരാകാം. (റോമ 15:7; എബ്ര 13:2) അവർ മറ്റൊരു രാജ്യത്തുനിന്ന് ഇവിടെ സന്ദർശിക്കാനെത്തിയ സഹോങ്ങളാകാം, അല്ലെങ്കിൽ കുറെ വർഷങ്ങൾക്കു ശേഷം യോഗങ്ങൾക്കു വരുന്ന ഒരു നിഷ്‌ക്രിനാകാം. അവരുടെ സ്ഥാനത്ത്‌ നിങ്ങളെത്തന്നെ ഒന്നു സങ്കൽപ്പിച്ചുനോക്കുക. ഹൃദ്യമായ ഒരു സ്വാഗതം ലഭിച്ചാൽ അതു നിങ്ങൾ തീർച്ചയായും വിലമതിക്കും, അല്ലേ? (മത്ത 7:12) അങ്ങനെയെങ്കിൽ രാജ്യഹാളിൽ ഒരിടത്തുതന്നെ ഒതുങ്ങിക്കൂടാതെ മീറ്റിങ്ങിനു മുമ്പും ശേഷവും മറ്റുള്ളരോടു സംസാരിക്കാൻ എന്തുകൊണ്ട് ഒരു ശ്രമം ചെയ്‌തുകൂടാ? ഇത്‌ സ്‌നേവും ഊഷ്‌മയും നിറഞ്ഞ ഒരു അന്തരീക്ഷം സൃഷ്ടിക്കും, യഹോയ്‌ക്കു മഹത്ത്വവും നൽകും. (മത്ത 5:16) കൂടിന്നിരിക്കുന്ന എല്ലാവരോടും സംസാരിക്കാൻ എപ്പോഴും സാധിക്കില്ലായിരിക്കാം. എന്നാൽ ഓരോരുത്തരും അവരവരുടെ പരമാവധി ശ്രമിക്കുമ്പോൾ എല്ലാവർക്കും ഹൃദ്യമായ സ്വാഗതം ലഭിക്കും. *

സ്‌മാകാണംപോലുള്ള പ്രത്യേക അവസരങ്ങളിൽ മാത്രമല്ല നമ്മൾ ആതിഥ്യര്യാദ കാണിക്കേണ്ടത്‌. ക്രിസ്‌തീയസ്‌നേഹം പ്രവൃത്തിളിലൂടെ കാണുയും അറിയുയും ചെയ്യുമ്പോൾ പുതിരായ ആളുകൾ ദൈവത്തെ സ്‌തുതിക്കാനും സത്യാരായിൽ നമ്മളോടൊപ്പം ചേരാനും പ്രേരിരായിത്തീരും.—യോഹ 13:35.

^ ഖ. 3 നിസ്സഹവസിക്കുകയോ പുറത്താക്കുയോ ചെയ്‌ത ആളുകൾ യോഗങ്ങൾക്കു വരുമ്പോൾ അവരുമായി ഇടപെടുന്നതിന്‌ ബൈബിൾതത്ത്വങ്ങൾ പരിധികൾ വെക്കുന്നു.—1കൊ 5:11; 2യോഹ 10.